
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കവിയാണ്. പ്രഫ. മാത്യു ഉലകംതറ. കോട്ടയം കവിതാ മണ്ഡലത്തിൽ കവിതാ ക്ലാസ്സ് നടത്തുന്നതിനെക്കുറിച്ച് പത്രത്തിൽ
ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്ന് നീങ്ങിയ മനുഷ്യനാണ് കവി കിടങ്ങറ ശ്രീവത്സൻ. കവിതയ്ക്ക് വേണ്ടി തന്റെ ജീവിതത്തെ ഇത്രയധികം ബലി കൊടുത്ത
A S Indira ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതികളിലൊന്നാണ് മൂലധനം .20–ആം നൂറ്റാണ്ടിന്റെ ചരിത്രമാകെ മാറ്റി മറിച്ച മഹാഗ്രന്ഥം .ആധുനിക
A.S.Indira 2021 ലെ ഓടക്കുഴൽ അവാർഡ് നേടിയ സാറാ ടീച്ചറുടെ “ബുധിനി “യെക്കുറിച്ച് … ഭ്രഷ്ട് കല്പിക്കപ്പെട്ട് ,നില്ക്കക്കള്ളിയില്ലാതെ ഓടിയോടി
“ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ , ” ആലിലകളിൽ കാറ്റിൻ്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആൻ്റണി പറഞ്ഞു.
ജീവിതാനുഭൂതികൾ നിറയുന്ന കാവ്യ പ്രതിഭ മിനി സുരേഷ് പ്രകൃതിയെ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന സർഗ്ഗധനനായ കവിയുടെ കാവ്യ ഭൂപടമാണ് ഫാസിസ്റ്റുകൾ ഉറങ്ങാറില്ല.
വായനയും എഴുത്തും നൃത്തവും സംഗീതവുമൊക്കെ ഒരുപാടിഷ്ടത്തോടെ ഹൃദയത്തോട് ചേർത്തുവെച്ച പ്രതിഭയാണ് രശ്മി പ്രകാശ്. കേരളം വിട്ട് വിദേശത്തേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും
നമ്മുടെ കലാ-സാഹിത്യരംഗങ്ങളിൽ സജീവസാന്നിദ്ധ്യമാണ് ശ്രീ സാബു ശങ്കർ. വേറിട്ടവഴികളിലൂടെ ഒറ്റയ്ക്കു യാത്രചെയ്യുന്ന സഞ്ചാരി. ആ മൗലികതയുടെ സ്പർശം പുതിയ സൃഷ്ടിയിൽ
സഞ്ചാര സാഹിത്യ കൃതികൾ മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ടിവി പെട്ടിയിൽ കാഴ്ചകൾ കണ്ടുപോകുന്നതുപോലെയല്ല അനുഭവങ്ങൾ പങ്കുവെക്കുന്ന അറിവിന്റ
മലയാള സാഹിത്യത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു ഇതിഹാസ മാനമുള്ള കലാസൃഷ്ടിയാണ് ഉറൂബിന്റെ ‘ സുന്ദരികളും സുന്ദരന്മാരും ‘ എന്ന നോവൽ.
എവിടമിവിടം , കല്പറ്റ നാരായണൻ മാഷിന്റെ പുതിയ നോവൽ ആണ്. നൂറ്റി മുപ്പത്തിരണ്ട് പുറത്തിൽ ഒരു ചെറിയ നോവൽ. പക്ഷെ
കിളിക്കൂട് എന്ന മിനി സുരേഷിന്റെ ബാലകഥാസമാഹാരം അടുത്ത കാലത്ത് വായിക്കാനിടയായി.കിളിക്കൂടെന്ന പേരു പോലെ തന്നെമനോഹരവും,വ്യത്യസ്തത നിറഞ്ഞതുമാണ് ഇതിലെ ഓരോ കഥകളും.
ദൈവത്തിന്‍റെ കൈയൊപ്പ് (കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ശരീരത്തില്‍ ആത്മാവുള്ളതു പോലെ
നോവലുകൾ എല്ലാ കാലത്തും സാധാരണ ജനങ്ങളുടെ ജീവിത പരിസരങ്ങളും അരികു ചേർക്കപെട്ടവരുടെ അവഗണനയുടെ കഥകളും സാമൂഹിക ഗാർഹിക പരിസരങ്ങളോട് ചേർന്ന്
എബി പാലാത്രയുടെ ബലിയാടുകൾ എന്ന നോവലിൻറെ രണ്ടാം പതിപ്പാണിത്. ഒരു നോവലിൻറെ രണ്ടാം പതിപ്പ് ഇറക്കുന്നത് വായനക്കാരുടെ സ്വീകാര്യതയാണ് കാണിക്കുന്നത്.
By pressing the Subscribe button, you confirm that you have read our Privacy Policy.