
അധ്യായം – 6 മൗനതീരങ്ങളിൽ കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാർത്ഥികൾ നടന്നുകൊണ്ടിരുന്നു. പെൺകുട്ടികളിൽ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാൽ
കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി
രാത്രി ഉറങ്ങാൻ മുറിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ബലൂൺ മുഖവുമായി കല്യാണി കരയുന്നുണ്ട്. “ഛെ,എന്റേടി നിനക്കു പ്രായമെത്രയായെന്നോർക്കണം. ചെറുപ്പക്കാരു പിള്ളേരെപ്പോലെ” “നിങ്ങൾക്കാ
നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും
ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. ‘ആരുടെ കയ്യിലാണാവോ ആ
രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രാമൻകുട്ടി നായരുടെ ഫോണിൽ ഒരു ‘പ്ലിങ്’ ശബ്ദം കേട്ടത്.മാളൂട്ടി ഫോൺ ചാടിയെടുത്തു. തപ്പിത്തടഞ്ഞു
അധ്യായം – 4 മൗനപർവ്വം ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ
കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ
സ്വർണയുടെ സ്കൂട്ടി പടി കടന്നു വന്നപ്പോൾ സമയം ആറര. “വൈകുമ്പോൾ ഒന്നു വിളിച്ചു പറഞ്ഞൂടേ കുട്ടീ” “സോറി.അച്ഛാ ശ്വാസം വിടാൻ
മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവൾ തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താൽപര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാൻ പോകുന്നത്? മമ്മി
അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്‌ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു സ്വത്ത് എല്ലാം
കത്തുന്ന വെയിലായിരുന്നു. വീട്ടിലെത്തിയതും തളർന്നു പോയി. ഊണു കഴിഞ്ഞ് കിടന്നതറിയാം. നല്ലൊരുറക്കം കഴിഞ്ഞ് ഉണർന്നപ്പോളാണോർത്തത്.പ്രഷറിന്റെ മരുന്നു തീർന്നത് സ്വർണയോടു പറഞ്ഞു
2 vഅധ്യായം – 2 വാടാമുല്ലകൾ ഒരു മണിക്കൂർ സഞ്ചരിച്ച് അവർ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പിൽ നിന്ന് അബ്ദുള്ളയും
മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ പരന്നുകിടക്കുന്ന ‘വൈദ്യഗ്രഹം’. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു
അതിമനോഹരമായി പടുത്തുയർത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേർന്നു. ബംഗ്ലാവിന് മുന്നിലെ
By pressing the Subscribe button, you confirm that you have read our Privacy Policy.