LIMA WORLD LIBRARY

സാഹിത്യം

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന

(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്) കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍

‘ഗുല്‍മെന്‍’ ഒരു കഥാസമാഹാരം മാത്രമല്ല, അത് കാലത്തോടുള്ള ഒരു സംവാദം കൂടിയാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ചുള്ള നിരവധി

മനുഷ്യജീവിതത്തെ കുറിച്ച് ഭാഷ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലയെയാണ് നമ്മള്‍ സാഹിത്യം എന്ന് വിളിക്കുന്നത്. ഭാഷയുടെ ഉന്നത മണ്ഡലമാണ് സാഹിത്യം. ലോകത്തില്‍

പത്മരാജന്റെ ”കൈവരിയുടെ തെക്കേയറ്റം” എന്ന കഥാസമാഹാരം സംഭവബഹുലതയേക്കാള്‍ മനുഷ്യഹൃദയത്തിന്റെ സൂക്ഷ്മ ചലനങ്ങളെയാണ് പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നത്. പറയാതെ പോയ വാക്കുകളും നിറയാതെ

അന്‍പത് പേജിനപ്പുറം വായന മുന്നോട്ട് പോവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിച്ച പുസ്തകമാണ് അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ എന്ന

മലയാളഭാഷയുടെ സുഗന്ധവും സൗന്ദര്യവും പേറി പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരിയാണ് മണിയ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മേരി അലക്‌സ്. 1969

ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോട് യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം

ദ്രൗപതിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുന്നില്‍. അവള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്നു തോന്നി. ഒരുമയില്ലാതെ വളരുന്ന എന്റെ ശ്മശ്രുക്കളില്‍ കൂര്‍ത്ത നഖങ്ങള്‍ പിച്ചി

(ലാലിമയുടെ കഥകള്‍’.. എന്ന എന്റെ പുതിയ കഥാ സമാഹാരത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ Dr. മുഞ്ഞി നാട് പത്മകുമാറിന്റെ വാക്കുകള്‍)

രവീന്ദ്രനാഥ ടാഗോര്‍ (1861-1941) ഒരു മികച്ച ഇന്ത്യന്‍ എഴുത്തുകാരനും കവിയും, നാടകകൃത്തും, പബ്ലിഷിസ്റ്റും, കലാകാരനും, പൊതു വ്യക്തിയുമായിരുന്നു. ടാഗോറിന്റെ സാഹിത്യ

മണ്ണിനും വിണ്ണിനും അതിര്‍ വരമ്പുകള്‍ പോലെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും

കാലം തീര്‍ത്ത അരങ്ങുകള്‍ അരങ്ങിന്റെ രംഗപ്രയോഗക്ഷമതയെക്കുറിച്ച് ആധികാരികമായി സംവദിച്ച ഒരാള്‍ യൂജിന്‍ അയൊനസ്‌കോയാണ്. അയൊനസ്‌കോ ജീവിതത്തെ തന്നെ നാടകീയമായി കണ്ട

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു

യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു