LIMA WORLD LIBRARY

കുഞ്ഞാത്തോൽ

അലറിവിളിച്ച് സംഹാരരുദ്രയായി തന്നെ സമീപിച്ച കുഞ്ഞാത്തോലിന്റെ കണ്ണുകളിലെ പ്രതികാരാഗ്‌നിയില്‍ വാര്യര്‍ പൊള്ളിപ്പിടഞ്ഞു. ജീവിതം മടുത്തു. അല്ലെങ്കില്‍ത്തന്നെ ഇനിയെന്തുണ്ട് മിച്ചം? ഉമയ്ക്ക്

പതിയെ പതിയെ മുന്നില്‍ തെളിഞ്ഞുവന്ന രൂപത്തെ അവര്‍ വ്യക്തമായി കണ്ടു. കസവുനേര്യതില്‍ കാണപ്പെട്ട ആ രൂപത്തിന്റെ അഴിഞ്ഞുവീണ പനങ്കുല പോലുള്ള

അതിദ്രുതം മുഴങ്ങുന്ന മണിയൊച്ചകളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം വാര്യരെ പരിക്ഷീണിതനാക്കി. കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഉദയസൂര്യന്റെ രശ്മികളും ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും നോക്കികിടക്കെ

നഷ്ടമായി, വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായ തന്റെ പ്രിയതമ..! ആ മുഖത്തെ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കിയതും ഒരുമാത്ര ഹൃദയം നിലച്ച പ്രതീതിയായി വിനയന്‍

മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നെയ്യും ചന്ദനച്ചീളുകളും അഗ്‌നിയില്‍ പതിച്ചതിന്റെ പ്രത്യേകസുഗന്ധം ചുറ്റും പരന്നു. ഉമ ആ ഹോമാഗ്‌നിയില്‍ത്തന്നെ ഏകാഗ്രതയോടെ മനസ്സര്‍പ്പിച്ചു പൂജ

പിറ്റേന്നു പുലരാന്‍ നാലുനാഴിക ബാക്കിനില്‍ക്കേ സൂര്യദേവന്‍ തിരുമേനി വാര്യത്തെത്തി. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് രവിയും ഉമയും ദേവികയും പന്തലില്‍ ആസനസ്ഥരായപ്പോള്‍

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം

മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി.

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന

അതിരാവിലെ സൂര്യദേവന്‍ തിരുമേനിയും കൈമളും പടിപ്പുരയിലെത്തി മണിയടിച്ചപ്പോളാണു വാര്യത്ത് വിളക്ക് തെളിഞ്ഞത്. പുലര്‍ച്ചെ തന്നെ ഉണരണമെന്ന് കരുതിയാണു കിടന്നതെങ്കിലും തലേന്ന്

വാര്യരുടെ മുറിയില്‍ നിന്നും ഇറങ്ങിയ രവിശങ്കര്‍ ഉമയുടെ അടുത്തെത്തി. ആശങ്കാകുലമായ മുഖത്തോടെ അയാളെ കാത്തുനിന്നിരുന്ന ഉമയോട് എന്ത് പറയണമെന്നറിയാതെ രവി

അധ്യായം- 14 പുഴക്കരയിലെ ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും മുന്നിലൊരു രൂപമുണ്ടെന്ന് തിരിച്ചറിയാം. പരന്ന് പറക്കുന്ന മുടിയിഴകള്‍, തൂവെള്ള വസ്ത്രം. മങ്ങിയ

അധ്യായം-13 അവിചാരിതമായി ആ ശബ്ദം കേട്ട് ഇരുവരും ഞെട്ടിത്തരിച്ചുപോയി. ചുറ്റുപാടും കണ്ണോടിച്ച് രവി ചാടിയെഴുന്നേറ്റു. അടര്‍ന്ന് വീണ പച്ചമരത്തിന്റെ മണം

അധ്യായം-12 കാവിലേക്കുള്ള പടികള്‍ കയറുമ്പോഴാണു തന്നെയാരോ പേരുചൊല്ലി വിളിക്കുമ്പോലെയൊരു തോന്നല്‍ കാര്‍ത്തിയമ്മക്കുണ്ടായത്. അവര്‍ താഴേക്ക് നോക്കി. കല്‍പടികള്‍ക്ക് താഴെ ക്ലേശത്തോടെ