
പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. പുറത്തു മാത്രമോ? എന്റെ ഉള്ളിലും പെയ്യുന്നില്ലേ ഒരു മഴ…വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള മഴ… അന്നു
ബാല കഥ മുറ്റത്തുള്ള തൈമാവിൽ ഓടിക്കയറുവാൻ ശ്രമിക്കുകയായിരുന്നു മിട്ടുപ്പൂച്ച. ഓരോ പ്രാവശ്യവും ഓടിക്കയറുമ്പോൾ ഡും .എന്ന് അവൻ താഴെ വീഴും.പിന്നെയും
മിനിക്കഥ കവിടി നിരത്തി കണിയാൻ പറഞ്ഞു. “ഈ ജാതകം ചേരത്തില്ല. ഒട്ടും പൊരുത്തമില്ല. നിങ്ങള് വേറൊരു ബന്ധം നോക്ക്..” ഛെ.!
ഒരു അവധിക്കാലം. അന്നു ഞാൻ എട്ടാംക്ലാസ്സിലെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. റിസൽട്ടറിഞ്ഞു കഴിഞ്ഞാലും പിന്നേം ഒരു മാസവുംകൂടെ അവധിയുണ്ട്. പരീക്ഷാഫലം
ഞങ്ങളുടെ ദേശമായ മുട്ടമ്പലത്ത് ഒരു പലചരക്കു കടയുണ്ടായിരുന്നു. വാസുപിള്ള എന്നായിരുന്നു കടക്കാരന്റെ പേര്. ഞാൻ എം ഡി സ്കൂളിൽ അഞ്ചിലോ
ചൂടുള്ള ചക്കരക്കാപ്പി ഊതി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് രവീന്ദ്ര നോട് രാമൻ കുട്ടി ആ വിവരം പറഞ്ഞത്. അതു കേട്ട ഞെട്ടലിൽ
അവളുടെ ഓർമ്മകൾ എന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അവൾ എങ്ങോട്ടാണ് ഒരു മാലാഖയെപ്പോലെ പറന്നുപോയതെന്ന് എനിക്കറിയില്ല. ഭൂമിയിലൂടെ അവൾ സാവധാനം നടന്നുനീങ്ങുന്നത്
കഥ : ഹൃദയസ്പന്ദനം സിസ്റ്റർ ഉഷാ ജോർജ് വളരെ മനോഹരമായ സായംസന്ധ്യയിൽ സൂര്യൻ തന്റെ വിടപറയലിന്റെ പ്രൗഢിയിൽ ലയിച്ചു
പട്ടക്കുടയിൽ ദേവി വിളയാടുന്ന ഉത്സവം ! ഗോപാലകൃഷ്ണേട്ടനാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഒരു വീഡിയോയും കാണിച്ചു. മെയ് പതിനാലിനാണ് വേല എന്നുമറിഞ്ഞു.
ശൈത്യത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തണുത്ത കാറ്റ് വീശി. എന്റെ മുടികളെ പാറിപ്പറപ്പിച്ചുകൊണ്ട് കാറ്റ് വീശിക്കൊണ്ടിരുന്നു. കാറ്റിന്റെ ശബ്ദം എന്നെ വല്ലാതെ
സൈക്കിളിൻ്റെ കാരിയറിൽ വെച്ചുകെട്ടിയ ഹംസാക്കാൻ്റെ ഐസുപെട്ടിയിൽ പലതരം ഐസുകൾ കാണും. മുന്തിരി ഐസ്, സേമിയ ഐസ്, മാങ്ങാ ഐസ്, കൈതച്ചക്ക
“ഹലോ…” “ഹലോ…” “ഹായ് എന്തുണ്ട് മാഷേ…? എന്തെ.. രാവിലെതന്നെ വിളിച്ചത്…?” ” മാഷേ നമസ്കാരം.. ” “നമസ്കാരം..” ” അതെ
” അവൻ വായ പൊളിച്ചാ നൊണേ പറയൂ! “പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം !” ഇത്, കേരളത്തിലെ
ലല്ലുക്കരടിക്ക് ഭക്ഷണത്തിനോട് വലിയ ആർത്തിയാണ്..രാവിലഅമ്മ കൊടുക്കുന്ന ഭക്ഷണമെല്ലാംവയറു നിറച്ച് കഴിച്ച് അവൻ കിടന്നുറങ്ങും. ഉറക്കമുണരുമ്പോൾ അവൻ അയൽപക്കത്തുള്ള മൃഗങ്ങളുടെയെല്ലാം വീടുകളിൽ
എന്റെ കപ്പടാ വല്യമ്മച്ചിയെ ഓർക്കുന്നുണ്ടോ? വല്യമ്മച്ചിക്ക് കുറേ പ്രത്യേകതകളുണ്ടായിരുന്നു. ഏഴാംക്ലാസ്സുവരെ മാത്രം പഠിച്ച ഒരാളുടെ അറിവും വിവരവുമല്ല ഉണ്ടായിരുന്നത്. പഴഞ്ചൊല്ലുകളുടെ
By pressing the Subscribe button, you confirm that you have read our Privacy Policy.