LIMA WORLD LIBRARY

കഥ

അയാൾ എന്ന മലയാളി അസ്വസ്ഥനായിരുന്നു. മാഫിയകളുടെ മഞ്ഞച്ചേരകൾ മാളങ്ങളിൽ കയറി ഇര പിടിക്കുന്നകേരളത്തിൽ കേവലമായ ഒരു തവളയായി എങ്ങിനെ ജീവിക്കും

ജൂൺ മാസത്തിലെ മൂന്നാം ഞായർ.പള്ളിയിയിൽ പോകുന്ന ശീലം ഉള്ളതിനാൽ രാവിലെ തന്നെ ഉണർന്നു.കിടക്കയിൽ കിടന്നുകൊണ്ട് മൊബൈൽ ഫോൺ കയ്യിലെടുത്ത് ഓൺ

വിയർപ്പുതുള്ളികൾ പൊടിയുന്ന തുടിപ്പുവറ്റിയ മേൽച്ചുണ്ടും കവിളുകളും സാരിത്തുമ്പുകൊണ്ട് അമർത്തി തുടച്ച്,മാർക്കറ്റിൽ വില കുറച്ചു പച്ചക്കറികൾ വിൽക്കുന്ന സ്ഥലത്തേക്ക് ഉമ ധൃതിയിൽ

ഒറിയോ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയാണ്.യജമാനൻ വളരെ ഓമനിച്ചാണ് അവനെ വളർത്തുന്നത്..രാവിലെ ഗേറ്റിനടുത്തു ചെന്ന് പത്രമെടുത്തു കൊണ്ടുവരുന്നത് അവന്റെ ജോലിയായിരുന്നു.യജമാനന്റെ കുട്ടിയെ

ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ

“വട്ടൻ ബാബു” കോയിക്കൽ കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ വന്നതറിഞ്ഞു കുറെ സുഹൃത്തുക്കൾ കോയിക്കൽ എത്തി. ചിന്തക്കനാലിൽ വനം വകുപ്പ്

പാർക്കിംഗ് ലോട്ടിൽ വച്ചു നന്ദയെ കണ്ടത് വളരെ യാദൃശ്ചികമായാണ്. ഏകദേശം രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു പരസ്പരം കണ്ടിട്ട്. ‘അർജുൻ വാട്ട്‌

ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു.ഒന്നിനും ഒരു ഉർജ്ജസ്വലത ഇല്ലായ്മ, തന്റെടക്കുറവ്,മറവി അങ്ങനെ പലതും.അപ്പോഴാണ് അടുത്ത

സൂര്യൻ ചോദിച്ചു, “കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?” “രണ്ടുമല്ല . ഉദയമായാൽ എണീക്കണം , അസ്തമിച്ചാൽ ഉറങ്ങണം . രണ്ടും

ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ

പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ

നുണയല്ലാതെ പെയ്തത് മഴ മാത്രം 🌿☘️പാതിചാരികിടന്ന ജനാലയിലൂടെ ഒരീറൻ കാറ്റ് ഓടിയെത്തിയതും മുറിയിലെ ലൈറ്റ് ഒന്ന് കണ്ണ് ചിമ്മി ത്തുറന്നതും

ചന്ദ്രശേഖരകുറുപ്പ് നാട്ടുകാരുടെ “മെംമ്പർ കുറുപ്പാ”ണ്. ചാറ്റിയിൽ കുടുംബത്തിലെ കാരണവർ സദാശിവകുറുപ്പ് മരിച്ചപ്പോൾ മൂത്ത നാലു മക്കളും പെൺകുട്ടികൾ ആയിരുന്നതിനാൽ അഞ്ചാമനായ

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും പ്രചോദനം കിട്ടിയിട്ടാണോ എന്ന് പറയാൻ കഴിയില്ല

കുട്ടികളെല്ലാം വളരെ മൂകമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് മുത്തശ്ശിയുടെ വരവ്. എല്ലാപേരും ഓടിച്ചെന്ന് മുത്തശ്ശിയുടെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശിയ്ക്കും ഏറെ