
നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ
കാലമേ, ലോകത്തിൻ്റെ തിരക്കിൽ നടക്കവേ- നീ വന്നു പോയി, ഋതുഭാഷകൾ തന്നേ പോയി. ദൂരത്തിലാകാശത്ത് സൂര്യനെ മായ്ച്ചങ്ങനെ- കാർമുകിൽപ്പക്ഷിക്കൂട്ടം കലമ്പൽ
നിറ ചിരിയും നിറ കതിരും മഴതോരാ മനസുകളും മിഴിവേകും മമ ഗ്രാമം തുയിൽ പാടി ഉണരുകയായി. ലഹരികൾക്ക് വിട നൽകി
അധികാരത്തിൻ ആദ്യപടിയിലെ വീഴ്ച്ചയെക്കാൾ ഭീകരം മുകളിലത്തെ പടിയിൽനിന്നുള്ള വീഴ്ച്ച തന്നെ! ആദ്യപടി കയറണ, മാദ്യം…പിന്നെ അനുഭവങ്ങൾ താണ്ടി മുകളിലെത്തണം… പിന്നെയും…
തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ
മനുജന്റെ സ്നേഹമായി മണ്ണിൽ ജനിച്ചൊരു കണ്ണൂരിൻതാരകം നീ സഖാവേ.. നിസ്തുല സ്നേഹപ്രതീകമായി നീവന്നു രക്തപതാകയെ നെഞ്ചോടു ചേർത്തു. തെല്ലുംപരിഭവമാരോടുമില്ലാതെ യെ-
പ്രകൃതിയായി ഒരിളം കാറ്റായി ഞാൻ നിന്റെ വഴിയോരത്ത് കാത്തുനിന്നെങ്കിൽ കുളിരു പകർന്ന് മെയ്യുരുമ്മിയെങ്കിൽ പയ്യെപ്പുണർന്നു നിന്നെ മന്ദം മുകർന്ന്, മനസ്സു
( ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ (
വാക്കുകൾ പൂക്കുന്ന വസന്തത്തിൽ ആശയ പൂമഴ പെയ്യും. സ്നേഹത്തിൻ വിത്തു മുളക്കും സമത തൻ കായ്കൾ വിളഞ്ഞു ആത്മസുഖം തന്നെ
വരുമോ ,നിങ്ങളെന്റെ കൂടെ പുരാണങ്ങളൊന്നു പകുത്തു നോക്കാൻ പൗരാണിക സംസ്കാരങ്ങൾ മഹനീയമെന്നുദ്ഘോഷിക്കിലും മായാതവിടെ നിർവീര്യമായുറങ്ങുന്ന സഹനത്തിൻ തീക്കടലുകൾ താണ്ടിയ കഥകളുണ്ട്
ശാന്തിക്കൊരുപര്- യായപദം പോൽ ഗാന്ധി മഹാൻതൻ പേരു വളർന്നു! നാടിനെ മോചിത- മാക്കാൻ ബാപ്പുജി നേടിയഹിംസാത്- മകമാർഗത്തെ! ശാന്തിക്കൊരുപര്- യായ
പ്രാർത്ഥിക്കുന്ന മനുഷ്യൻ പുകയുന്ന കുന്തിരിക്കം പോലെ എരിയുന്ന മെഴുകുതിരിപോലെ കറുത്തുമെല്ലിച്ച വിരലുകളിൽ ഒരായുസ്സിൻറ പണിത്തഴമ്പ് ചുളിഞ്ഞ നെറ്റിമേൽ കുടിച്ച കയ്പുനീരിൻറ
ജീവിത പ്രണയത്യാഗത്തിൻ ചരിത്രം മറന്നവർ, മോഹത്തിന്റെ വഴികളിൽ പരവതാനി വിരിയ്ക്കും… കപടസ്വപ്നങ്ങളുടെ ദേശീയപാത തിരഞ്ഞെടുക്കും… ശീതീകരിച്ച മുറിയിൽ ഒരു ഹോർലിക്സ്
ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിരിക്കുന്നു! നാഗരികതയുടെ വിഷപ്പുറ്റുകളിൽ നാശം നാവ് നീട്ടുന്നു! ജീവിതം ആഘോഷിക്കുന്നവർ ജീർണ്ണത നക്കുന്നു! അടിച്ചു പൊളിക്കുന്നവർ
ഒരിളം തെന്നൽ വന്നെൻ കണ്ണിമകളെ തഴുകി തലോടി താരാട്ടു പാടിയെങ്കിലും .. ഇമ ചിമ്മാതെ ഞാൻ കാത്തിരുന്നു … നിന്നെ
By pressing the Subscribe button, you confirm that you have read our Privacy Policy.