LIMA WORLD LIBRARY

കവിത

സ്നേഹം പലപ്പോഴും കയർപിരിയിലെ ചകിരിനാരാണ്… ഉപ്പുവെള്ളത്തിൽ ചീഞ്ഞളിഞ്ഞ തൊണ്ടിൽ നിന്നും തല്ലിച്ചതച്ചു പാകപ്പെടുത്തിയെടുക്കുന്ന മഞ്ഞച്ച നാരുകൾ… സൂക്ഷ്മമായി ഇഴചേർത്തു മെടഞ്ഞെടുത്തു

ഒറ്റയ്ക്കിരുന്നു ഇത്തിരി നേരം എന്റെ ബാല്യത്തെ ഞാന്‍ ഓര്‍ത്തുപോയി ഏറെ നേരം ഓര്‍ക്കാന്‍ നേരമില്ലെങ്കിലും രാവിന്റെ മറവില്‍ ഒരല്പം മാത്രം

തിരികെമടങ്ങുന്നു ഞാൻ ജീവിത പെരുവഴിപ്പാതി പിന്തിരിഞ്ഞെന്റെ പൂർവസൂരികൾ തപഃ കന്ദരങ്ങളിൽ ധ്യാനനിമഗ്നരായിരുന്നഗ്നി സ്പുടം ചെയ്തെടുത്തയറിവിന്റെ ഏടുകൾതേടി…. സനാതനത്തിന്റ താഴ്‍വരകളിലേക്കിന്നും അനർഗളം

കണിയായ് വയ്ക്കാൻ കൈയിലെടുത്ത കാലത്തിൻ്റെ കടുത്ത സൂര്യൻ കത്തി പ്പടരും പ്രഭാതത്തിൽ കായലിന്നരികിലെ കരിഞ്ഞ കടമ്പിന്മേൽ ലോകസ്പന്ദനം തേടും അമൃതിൻ

വിട്ടു പോയ ഭാഗങ്ങളെപ്പോഴും വിട്ടൊഴിയാതെ പിന്നാലെ കൂടുന്നു വിട്ടു പോകാത്ത നോവിനാൽ കെട്ടി വരിഞ്ഞ് മുറുക്കുന്നു ! എന്നെന്നേക്കുമായ് സ്വയം

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ എത്ര പേർ

വിശപ്പാണ്, നല്ല വിശപ്പ്. മാലിന്യങ്ങൾക്കിടയിൽ ഇത്തിരി രുചിക്കായി മുഷിയുന്ന നാലുകാലിയെ പോലെ തന്നെ! അതേ, എൻ്റെ കൈകൾ കാലുകളാവുന്നു. നിവർന്നു

ഹൃദയം നുറുങ്ങുന്നു സഖീ ഞാനിത്തിരി പ്രണയമാം കയ്പുനീർ കുടിച്ചിടട്ടെ അസ്തമിക്കും സൂര്യനെ നോക്കി ഞാനെൻ്റെ ഗദ്ഗദം ചൊല്ലിടട്ടെ നിന്നസാന്നിദ്ധ്യം കൂടെയി

ഈ പുരാതന നഗരിക്കു നടുവിൽ പടർന്നു പന്തലിച്ച ഗുൽമോഹർ വൃക്ഷമെ അടിയൊഴുക്കിൽ കലങ്ങിയ നദിപോലെ നിൻറെ മനസ്സ് നിൻറെ നിശ്ശബ്ദത

ഞാൻ ഒരു കൊറോണ എന്നും മനുഷ്യർക്ക് എതിരാളി എന്നും എല്ലാരേം രോഗിയാക്കും മിക്കവരെയും കൊല്ലും വൈറസ് ആണ് ഞാൻ

ഇരുട്ടിനെ നടുവേചീന്തിക്കൊണ്ട് നീളമുള്ളൊരു ഒറ്റക്കണ്ണൻ കിതച്ചുകൊണ്ട് കുതിച്ചു പായുന്നു ഈർപ്പത്താൽ വിയർപ്പു തുള്ളികൾ പോലെ ചില്ലിലൂടെ മഞ്ഞ്ചാല്ലുകൾ രൂപം കൊള്ളുന്നു

ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ് വേണ്ടതിനും, വേണ്ടാത്തതിനും കടം വാങ്ങി.. അച്ഛനെ കണ്ടാണ് പഠിച്ചത്.. പക്ഷേ അച്ഛൻ ഒന്നിന് നൂറായവ

സ്ത്രീയാണു ധനം സ്ത്രീധനമാണു കൊല സ്ത്രീയാണു ഭൂമി സ്ത്രീയാണു സ്വർഗ്ഗം ധന മോഹിയാം പുരുഷൻ ധനികയെ കെട്ടി ധനികനാകീടും ധനത്താൽ

ഉഷ്ണമാണു പകൽ തീയാണു വെയിൽ കനലാണാത്മാവിൽ ഇതു വേനൽപ്പൂരം ചവിട്ടി നടക്കുന്ന പൂഴിക്കുമുണ്ടു പറയാൻ വേനൽക്കഥകൾ ഇരതേടിയിറങ്ങുന്ന ഉരഗത്തിൻ്റെ വേദന

അർത്ഥശൂന്യമായ പ്രതീക്ഷകളുടെ കൊടുമുടിയിൽ പിറവിയെടുത്ത ചില കാത്തിരിപ്പുകളുണ്ട് അവയെ വായിച്ചെടുക്കാൻ മൗനത്തിനു മാത്രമേ കഴിയൂ ആകാശം വറ്റിയ പോലെ രണ്ടു