
കടലിൽനിന്നും അനേകായിരം നെടുവീർപ്പുകൾ, ആകാശത്തേയ്ക്കും വനാന്തരങ്ങളിലേയ്ക്കും, മരുഭൂമിയിലേയ്ക്കും, നാട്ടുനടപ്പുവഴികളിലേയ്ക്കും പ്രയാണം തുടങ്ങി. ആകാശം തൊട്ടവയെല്ലാം കണ്ണീർമഴയായ് കടലിന്റെ ദുഃഖഭാരം ഇരട്ടിയാക്കി.
മറക്കുവാനാവില്ല പ്രിയനേ ഈ പ്രണയമഴക്കാറുകൾ ഇരുൾപകരും പ്രണയവീചികൾ ചുരുളഴിഞ്ഞകേശ ഭാരവും പേറി ആടിയുലഞ്ഞുനിൻമുന്നിലായ് നിൽക്കുന്നു തോരാതെ പെയ്യുവാൻ കൊതിപ്പൂണ്ട് പ്രണയബാഷ്പവുംപേറി
ആരാധനയുടെ സൗരഭമായീ എങ്ങു പോയ് നീ മറഞ്ഞൂ മധുമൊഴിയേ ചിരി തൂകിയെന്നിലെ മോഹ മായ് വന്നു നീ ആരോരുമറിയാതെ മറഞ്ഞതല്ലേ
ഇലകൾ താളം പിടിച്ചു മുളംതണ്ടുകൾ ശ്രുതി ഇട്ടു സ്നേഹിതർക്കായൊരു ഗാനമിതാ പാടുന്ന ഗാഡമായ വരികളില്ല ഇലകളുടെ മർമ്മരം ആണെൻ താളം
രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും പേക്കിനാക്കൾ മറച്ചുവെന്നാകിലും പാട്ടുപാടുവാൻ സന്തൂറുമായ് കടൽ- ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും ലോകമെല്ലാം നിരാശപൂക്കുമ്പോഴും കാതിൽ മാർഗ്ഗഴി
ജീവനവും അതിജീവനവും പച്ചമരത്തണലുകൾ തേടുമ്പോൾ വാർദ്ധക്യം ഇലചാർത്തുകൾ കൊഴിഞ്ഞ ശിശിരം പോലെ… വേദനയും ദുഖവും ഉള്ളിലൊതുക്കി അഴികൾക്കുള്ളിൽ ഒതുങ്ങി തീർന്ന
നീ വരുമ്പോൾ ഞാനെത്ര ധന്യ നീ യാത്രയാകുമ്പോൾ വിതുമ്പുന്നിതെൻ മനം നീയറിയാതെ പറയാതെയെൻ മനം കവർന്നതറിഞ്ഞില്ല നീ തന്ന സാന്ത്വനത്താൽ
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെക്കാണ്മതുമഴിമതികൾ കാശും പണവും കൈനിറച്ചുള്ളോരുടെ കൈവെള്ളയിലാണല്ലോ നിയമങ്ങളും വളയ്ക്കും തിരിക്കും ഒടിക്കും നിയമങ്ങൾ വെള്ളാനക്കൂട്ടത്തിൻനാടിതെന്നും എള്ളോളം പരമാർത്ഥമില്ലാ,
ഞാൻ യേശുവിനെ പ്രണയിക്കുന്നു ഇത് എൻ്റെ കവിതയല്ല, കവിതയും അല്ല.. സ്നേഹ പ്രപഞ്ചത്തിൻ്റെ നിർമാതാവ്, ഒരു പഴയ മരപ്പണിക്കാരൻ്റെ കീശയിൽ
മാനവരാശിയ്ക്കായ് സത്യസന്ദേശത്തിൻ മധുരം പകർന്നൊരു മഹാത്മാവേ! സത്യമാർഗ്ഗങ്ങളാം പുണ്യ ഗ്രന്ഥങ്ങൾ തൻ സർഗ്ഗ ചൈതന്യം പകർന്ന നാഥാ കത്തിയ വാറിലെ
രതിസാഗരത്തിന്റെ വേലിയേറ്റങ്ങളിൽ തീരത്തടിയുന്ന മുത്താണനാഥൻ ഹൃദയങ്ങളിൽനിന്നു കാതങ്ങളകലെയായ് ആർത്തുപടരുന്ന കാടാണനാഥൻ അപമാനമേറ്റം കരുത്തായ് വളർത്തിയ കരിവീട്ടിയാണവൻ കാറ്റിലുലയാത്തവൻ അമ്മതന്നുമ്മയും താരാട്ടിനീണവും
ലോകം മുഴുവൻ മനുഷ്യ തിന്മകളാൽ വഷളത്വം നിറഞ്ഞതിനാൽ സർ ദ്വോഷ പരിഹാരകനായി പരിശുദ്ധാാവിനാൽ കന്യകയാം മറിയത്തിൻ ഉദരത്തിൽ ഗർഭം ധരിച്ച്
എന്നാൽ ഞാൻ ############# സുനിത ഗണേഷ് ############# ഞാനിറങ്ങി പോകട്ടെ എന്റെ പ്രജ്ഞയിൽ നിന്നും.. ശരീരം അലക്കി തേച്ച് അലമാരയുടെ
ഹാ! ചക്രങ്ങൾ ഇങ്ങനെ പലവുരു തിരിഞ്ഞും തേഞ്ഞും ഉൾത്തുടിപ്പിന്റെ മൃദുലദളങ്ങളിൽ വ്രണങ്ങൾ തീർത്തും മനസ്സിൻ മോഹചിത്രങ്ങളിൽ കരിമഴ പെയ്യിച്ചും വാരിപ്പുതച്ച
—————————————- തെളിയുന്നയോർമ്മകൾ വിടരുന്ന പൂക്കൾ തേനൂറുന്നൊരു ഹൃദയ സ്മിതം താലോലിക്കുന്നുവെന്റെ മനസ്സ് താവക മുഖപത്മമെന്റെ സഖീ! ഓടിക്കളിച്ചൊരാ മാന്തോപ്പിലെല്ലാം ഓർക്കുന്നു
By pressing the Subscribe button, you confirm that you have read our Privacy Policy.