LIMA WORLD LIBRARY

കവിത

വാനമാം ഘോരകാന്താരത്തിലൂടെ കൊമ്പനാംകർക്കടം വീറോടെപായുന്നു ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു വാരുറ്റമസ്തകം കുത്തിവീണീടുന്നു തിരിയാനിടയില്ല വന്യകുഞ്ജരമേ മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു നിരങ്കുശം

ചണ്ഡാലഭിക്ഷുകിയിൽ സൂര്യനെ വർണ്ണിക്കുന്നുണ്ട് — അതൊരു പഴയ കഥയാണ് . ബൗദ്ധകഥ —കവിയുടെ സൂര്യനിതാ ഉയർന്നു വരുന്നു “മന്നിൽ മലിന

2021 ജൂലൈ 18 (പുകസ തൃശ്ശൂർ WA ഗ്രൂപ്പ് ‘കാവ്യശിഖ’ യിൽ, കവി ആരെന്നറിയാതെയുള്ള ചർച്ചയിൽ, അവതരിപ്പിച്ചത്. 2021 ജൂലൈ

വരമെന്ന് കരുതുന്നു മാനവൻ പുണ്യമായ് തീരും തലമുറതൻ വരദാനവും വിലപിച്ചിടുന്ന മാതാവുതൻ ഹൃത്തിൽ വിഹ്വലത തീർക്കും അരുമക്കിടാവിൻ ജൻമ വൈകല്യം

രണ്ടാം വരവിലവൾ താണ്ഡവമാടുന്നു മുടിയഴിച്ച് … ചിലമ്പുതിർത്ത് ഘോരരൂപിണിയായ് നടനമാടുന്നു. അരങ്ങൊഴിയുന്നിതെത്രയോ പേർ തിരിച്ചു പോകുന്നവരാരെന്നറിയാതെ കേഴുന്നു സമയവും കാലവും

ജീവിതപ്പെരുവഴി വിഴിപ്പു ഭാണ്ഡവും തോളേറ്റി നടന്നേറെ, യേറെ…. കനൽ കത്തുമീ പെരുവഴി – യിതെന്തിനോ നീണ്ടു നീണ്ടേ പോയ്, വെറുതെയെങ്കിലും

സുപ്രഭാതം ======== മഴയിൽ കുതിർന്നൊരു സുപ്രഭാതം മനസ്സിൽ തെളിഞ്ഞൊരു പൊൻപ്രഭാതം മഴമേഘകാന്തി മറഞ്ഞു നിൽക്കും മനസ്സിന്റെ ഉള്ളിൽ തിരകളായി അലകടലാഴിതന്നന്ത

ക്ലബ്ഹൗസിൽ ചർച്ച മുറുകുന്നുണ്ട്: മഴയെനിക്കിഷ്ടമാണ്! നനഞ്ഞു കുതിർന്നു കളിക്കണം. ആകാശഷവറിൽ കുളിക്കണം! മുറ്റത്തെ ചളിയിൽ കാലുകൊണ്ട് മഴയുടെ നാനാർത്ഥങ്ങൾ കോറിവരച്ചിടണം!

ബസ്സിലടുത്തിരുന്ന കൂട്ടുകാരിയോട് “വിരാട് കോഹ്ലിലിയില്ലേ.. ആ ചെക്കനിന്നെന്ത് ഫോമിലായിരുന്നെടീ.. “ എന്നൊരു സിക്സറടിച്ച് യാത്രയുടെ ഇന്നിങ്ങ്സ് തുടർന്നത് പെണ്ണുങ്ങളെവിടെക്കണ്ടാലും പരസ്പരമുടുപ്പുകളെ

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!! അണതീതിർത്തവരെൻ അടിയൊഴു ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ പ്രകൃതിതന്നിരമ്പും

സ്നേഹം അളന്നു തന്നൊരാ പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ ഇരുട്ടിൻ മഹാറാണിയെന്ന അഭിസംബോധനയിൽ വെറുത്തു നിൻ കറുത്ത വെട്ടത്തെ . ചവിട്ടിയരച്ച

  “നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട . നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഞങ്ങൾക്ക് കാണിച്ചു തരിക . അവരോട്

എന്താണെന്നറിയില്ല… ഇപ്പോൾ…ചാറ്റൽമഴ പെയ്യുമ്പോൾപോലും, മരണഭയം പെരുകുന്നു! എന്നാലും… ഓരോ മഴത്തുള്ളിയിലും, അതിജീവനത്തിന്റെ പെരുമ്പറമുഴക്കമുണ്ടെന്ന്, നീ പറയുന്നത്, ഞാനേറ്റുപറയും!- എന്റെ പിറന്നാൾദിന

കരയരുതുപെണ്ണേ കരിങ്കോഴികൾ നിന്റെ കരളുകൾ കൊത്തിക്കുടിച്ചിരിക്കാം കരിന്തേളുകൾ നിന്റെപച്ച മാംസത്തിലാ വിഷ മുള്ളുകുത്തി രമിച്ചിരിക്കാം ക്യാമറക്കഴുകൾ നിന്റെ കണ്ണീർ മുഖം

—————————–—– കണ്ടിട്ടും കാണാതെ പോയൊരാ കണ്ണീർ തുള്ളികളെ, ഹൃദയത്തിലാക്കി ചേർത്തു- പിടിച്ചില്ലവളെയാരുംവിഷാദങ്ങൾ പങ്കിടുമ്പോഴും കൂട്ടുകാരും ഉറ്റവരും അറിഞ്ഞില്ലവളെ…. സ്വപ്‌നങ്ങൾ ചിറകുവിടർത്തി,