LIMA WORLD LIBRARY

നോവൽ

വികാരഭരിതമായ നിമിഷങ്ങള്‍. അവളുടെ അതുല്യമായ ശരീരഭംഗി. അനര്‍ത്ഥങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്. അവന്‍ അങ്ങനെ കണ്ണെടുക്കാതെ നിന്നു. ആ സൗന്ദര്യം മുറിക്കുളളില്‍ പ്രകാശിച്ചുനിന്നു.

മാണി റ്റി.വിയില്‍ നിന്നും കണ്ണുകളെടുക്കാതെയിരുന്നു. ആ റ്റി.വിയിലെ അഭിമുഖം തീര്‍ന്നിട്ടും അതിലേക്കു തന്നെ നോക്കിയിരുന്നു. മിനി അവനെ സാകൂതം നോക്കി.

‘അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ മനസ്സിനേറ്റ ആഘാതങ്ങള്‍ പലതായിരുന്നു

‘ഹലോ….’ അമ്മയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ കണ്ണുകള്‍ തിളങ്ങി. ഉള്ളില്‍ സന്തോഷം ഉണര്‍ന്ന് തുള്ളിക്കളിച്ചു. മിഴികള്‍ ഏഴു കടലും

”എക്‌സ്‌ക്യൂസ്മീ… നിങ്ങള്‍ കുറച്ചു ദിവസം അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്തിയാണോ? ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ വളരെ ക്രൂരമായാണ്

അവന്‍ അവളുടെ മുഖത്തേക്ക് നിശബ്ദം നോക്കിയിരുന്നു. സ്വന്തം അമ്മയുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ കാവല്‍ക്കാരനായി ജീവിക്കുന്ന മകന്‍, ചെറുപ്പത്തിലുണ്ടായ മനോവികാരം

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. മലപ്പുറത്തെത്തുവാന്‍ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര

മാണിയുടെ വിടര്‍ന്ന കണ്ണുകള്‍ മിനിയുടെ കണ്ണുകളില്‍ നട്ടിരുന്നു. കണ്ണുകളില്‍ ജിജ്ഞാസയോ, വിമുഖതയോ, ആനന്ദാശ്രുക്കളോ ഒന്നമറിയില്ല. മനസ്സ് പെട്ടെന്ന് ഞെളിപിരികൊണ്ടു. ഇവള്‍

ഏതോ ചോദ്യഭാവത്തില്‍ നിമിഷങ്ങള്‍ അവനെ നോക്കി സാധാരണ കാണാറുള്ള ഉന്മേഷമൊന്നും ആ മുഖത്ത് കണ്ടില്ല. എന്തും എപ്പോഴും തുറന്ന് പറയുന്നവന്‍

അങ്ങിനെ അദ്ദേഹത്തിന്റെ ജോലി പോയി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്‍. അദ്ദേഹം തെരുവില്‍

അവന്‍ വേദനയോടെ എഴുന്നേറ്റു പോയത് അവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു. ഞാന്‍ പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അവന്‍

വളവുകള്‍ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാര്‍ ഒടുവില്‍ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം കണ്ടു.

എങ്കിലും ആശ്വാസ വചനങ്ങള്‍ ചെവിക്കൊള്ളാതെ ഞാന്‍ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയില്‍ വീണ് പൊട്ടിക്കരയുമ്പോള്‍ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ

മുറിക്കുളളിലേക്ക് നടന്നുവരുന്ന കാലടി ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ടോ? അവള്‍ കാതോര്‍ത്തു കിടന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. എന്തിനാണ് മനസ്സിങ്ങനെ

അവര്‍ യുവത്വത്തിന്റെ ആഘോഷ ലഹരിയില്‍ കൈയ്യിലെ മദ്യ ഗ്ലാസ്സുകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിക്കുകയും