LIMA WORLD LIBRARY

സാഹിത്യം/അനുഭവം

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന

(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്) കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍

‘ഗുല്‍മെന്‍’ ഒരു കഥാസമാഹാരം മാത്രമല്ല, അത് കാലത്തോടുള്ള ഒരു സംവാദം കൂടിയാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ചുള്ള നിരവധി

അതൊക്കെയൊരു കാലം. ഓര്‍മ്മയുടെ ആഴങ്ങളില്‍ ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞു വരാറുള്ള മധുരമാര്‍ന്ന വേറൊരു മങ്ങിയ ചിത്രം. തെരുവോര വീഥികളില്‍ ആരെയും ആകര്‍ഷിക്കുന്ന

മനുഷ്യജീവിതത്തെ കുറിച്ച് ഭാഷ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലയെയാണ് നമ്മള്‍ സാഹിത്യം എന്ന് വിളിക്കുന്നത്. ഭാഷയുടെ ഉന്നത മണ്ഡലമാണ് സാഹിത്യം. ലോകത്തില്‍

നമുക്ക് ബുദ്ധിയും നല്ല മനസ്സുമൊക്കെയുണ്ടായിരിക്കാം. പക്ഷേ, നിരീക്ഷണ പാടവം തെല്ലുപോലും ഉണ്ടാകില്ല.അതിനാല്‍ നമ്മുടെ ബുദ്ധിയും സന്മനസ്സുമൊക്കെ ആര്‍ക്കും പ്രയോജനപ്രദമായെന്നു വരില്ല.

പത്മരാജന്റെ ”കൈവരിയുടെ തെക്കേയറ്റം” എന്ന കഥാസമാഹാരം സംഭവബഹുലതയേക്കാള്‍ മനുഷ്യഹൃദയത്തിന്റെ സൂക്ഷ്മ ചലനങ്ങളെയാണ് പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നത്. പറയാതെ പോയ വാക്കുകളും നിറയാതെ

ഹൈ- റേഞ്ചിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ അത്തരം ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ പതിനായിരങ്ങള്‍ ഒരു ദിവത്തേക്കാകും

അന്‍പത് പേജിനപ്പുറം വായന മുന്നോട്ട് പോവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിച്ച പുസ്തകമാണ് അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ എന്ന

മലയാളഭാഷയുടെ സുഗന്ധവും സൗന്ദര്യവും പേറി പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരിയാണ് മണിയ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മേരി അലക്‌സ്. 1969

ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോട് യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം

ദ്രൗപതിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുന്നില്‍. അവള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്നു തോന്നി. ഒരുമയില്ലാതെ വളരുന്ന എന്റെ ശ്മശ്രുക്കളില്‍ കൂര്‍ത്ത നഖങ്ങള്‍ പിച്ചി

സ്‌നേഹത്തില്‍ നിന്നാണല്ലോ നമ്മുടെയൊക്കെ ഉത്ഭവം തന്നെ. നമ്മുടെ അസ്ഥിത്വോദ്ദേശവും സ്‌നേഹം തന്നെയാണ്. നാം ഈ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിക്കുകയാണ്.

കുഞ്ഞിക്കസവു മുണ്ടുടുത്തു അതിനു ചേരുന്ന കുപ്പായമിട്ടു കാലില്‍ കുഞ്ഞിച്ചെരിപ്പുമിട്ടു കുഞ്ഞു വാവച്ചന്‍ ഒരുങ്ങിക്കഴി ഞ്ഞു… അവന്റെ പത്രാസിലുള്ള ആ ഇരി

(ലാലിമയുടെ കഥകള്‍’.. എന്ന എന്റെ പുതിയ കഥാ സമാഹാരത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ Dr. മുഞ്ഞി നാട് പത്മകുമാറിന്റെ വാക്കുകള്‍)