LIMA WORLD LIBRARY

സ്വദേശം

കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ

തുരുമ്പെടുത്തുവോ തൂലിക??? തുരുമ്പിച്ചുവോ നിൻ തൂലിക? തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ. താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? തുഞ്ചൻ്റെ

അന്ന് ദൈവമുണ്ടായിരുന്നൂ.. ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു. ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ.. ഇന്നേ പോലെ നൂറു

നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി നീ എന്നെ നിൻ്റേതാക്കി . താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ അഭിമാനത്താൽ വിരിഞ്ഞെൻ വദനവും. പട്ടുനൂലെരിച്ച്

മരണമേ, ഇത്രയും മനോഹരമായ പുഞ്ചിരികൊതിച്ചാണോ നീ വയനാട് ചുരം കയറിയത്? മരണമേ, നീ ‘രംഗബോധമില്ലാത്ത കോമാളി’യല്ല, പരിസരബോധമില്ലാത്ത കർട്ടൻവലിക്കാരനാണ്… ഓരോ

കാലമാം തോണി തുഴഞ്ഞു തുഴഞ്ഞിതാ ജീവിതപ്പടവിന്റെയരുകിലെത്തി മണ്ണിന്റെ മാറിലലിയുവാനായിനി ഇത്തിരി ദൂരമേ ബാക്കിയുള്ളു ഹൃദയത്തിനറകളിൽ പാളിനോക്കി ഓർമ്മതൻ ചെപ്പുകളുണ്ടനേകം എണ്ണിയാൽ

അതിമോഹം ആപത്തെന്നൊരു ചൊല്ലുണ്ടേയ് അതിലേറെകാര്യമുണ്ട് സത്യംതന്നെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ അവസാനം, വിധിയും കൊതിയും തോല്പിക്കും നമ്മെ (അതിമോഹം…)

ഓരോരോ കർമ്മകാണ്ഡങ്ങളിൽ പെണ്മതൻ ശക്തി വിശാലമല്ലോ…!! അമ്മയായ് പെങ്ങളായ് ഭാര്യയായ് മകളായ് ഒട്ടേറെ ഭാവം പകർന്ന ശക്തിയല്ലോ…? നമ്മൾ പിറന്നോരു

അന്നു നാം പറഞ്ഞു സാക്ഷര കേരളം സുന്ദര കേരളം . ഇന്നു നാം പറയുന്നഹോ! സാക്ഷര കേരളം രാക്ഷസ കേരളം.!!

ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ – യീലോക വേദിയി ലെന്തിനു വന്നു നീ ? നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ താരക പൂങ്കുല

(കലയിലൂടെ അതിജീവനം സാധ്യമാക്കിയ ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്) അവൾ രാധ. കലയും, സാഹിത്യവും, സംഗീതവും, നാടകവും ആത്മാവിലും ശരീരത്തിലും

വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു അന്വശരകാവ്യത്തിന്നധിപനല്ലോ ഭാരതപൈതൃകമരതകചിത്രങ്ങൾ കാവ്യാനുരാഗത്തിൻ കവനങ്ങളായ്. പദ്മനാമത്തിലൊരു പത്തേമാരിയിൽ കാവ്യപ്രവഞ്ചത്തിൻ തുകിലുണർന്നു പ്രകൃതിതൻതാളത്തെ മണിമുത്തായി കോർത്തതോ പ്രമദസംഗീതത്തിൻ

പടിവാതിലിൽ മുട്ടി വിളിക്കുന്നു ഫാസിസം നൂതന രാജ്യത്തിന്നു പിന്നെയും പിന്നെയും നാ ടിന്റെ യുവത്വം അജ്ഞാനമൂർച്ചയിൽ തകർത്തിട്ട് തെറിച്ചു വീഴും

അധികാരത്തിന്റെ പടച്ചട്ടയണിഞ്ഞവർ സമ്പത്തിന്റെ വജ്രമുന നിയമത്തിന്റെ നൂലിഴകളിൽക്കൊരുത്ത ചാട്ടവാറുകളുമായി ലോകം കീഴടക്കുന്നു…. മാനവീകത ദൂരെയേതോ മലമുകളിലെ ഇരുണ്ടഗുഹയിൽ ഉരുക്കു ചങ്ങലയാൽ

പ്രിയനേ നീയെന്നോടു ചൊല്ലി നിന്നെ ഞാൻ പ്രണയിക്കുന്നു തമ്മിലറിയാതെ, കണ്ണുകൾ കോർക്കാതെ ചുണ്ടുകൾ ചേരാതെ ശബ്ദവീചികളിലൂടെ അകലെയിരുന്നു നിന്നെ ഞാൻ