LIMA WORLD LIBRARY

സ്വദേശം

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ

എന്‍റെ രണ്ടു കണ്ണുകള്‍ കൊണ്ടും കണ്ടതാണ്, വിശ്വസിക്കണം സാര്‍, അന്ധന്‍ പറഞ്ഞു. എന്‍റെ രണ്ടു കാതുകളിലും മുഴങ്ങിയതാണ്, വിശ്വസിക്കണം സാര്‍,

ഒരുപാടകലെയാണിന്നു നാമെങ്കിലും കളിചിരി പങ്കിടുമെന്നുമെന്നും അഴകുലാവും നിൻ മിഴികളിലെപ്പോഴും തെളിവെയിൽ പടരുന്ന പോലെ …. (ഒരുപാടകലെ )… നാം കണ്ട

ബാല്യത്തിൻ ഓർമ്മകളിൽ ഒന്നൂടെ നീരാടണം മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ കണ്ണു ചിമ്മണം കുഴിക്കരെക്കമ്പുവെച്ചിട്ടു ഒറ്റയിരട്ടകളിച്ചു രസിക്കണം

അക്ഷരം പഠിച്ചു കൊച്ചു മക്കളിന്ന് വളരണം അമ്മയെന്ന നന്മയെ അറിഞ്ഞവർ പഠിക്കണം അമ്മയെന്ന വന്മരം മാഞ്ഞിടാതെ നോക്കണം പടുത്തുയർത്തിയെന്നും നീ

സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ് എൻ്റെ ഏറ്റവും നല്ല അലങ്കാരം . നീ ചാർത്തി തരാത്ത താലിയേക്കാൾ വില പിടിച്ച ആഭരണം

ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു കുളിരോർമ്മകൾ പ്രണയാർദ്രമാം

( ‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു

പറക്കും പ്രേമപ്പക്ഷീ, നീയെൻ്റെ നെഞ്ചിൽ കൂട് പണിതേ പോയി പണ്ട് ഞാനത് കണ്ടേയില്ല വസന്തക്കുയിൽ പോലെ പാടി നീ മാന്തോപ്പിലായ്

ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ പ്രിയ ഗായിക വാണി ജയറാമിൻ്റെ ദേഹവിയോഗത്തിൽ അനു ശോചനം രേഖപ്പെടുത്തി ക്കൊണ്ട് ഈ കവിത

നിൻപവിഴാധരത്തിൽ നിന്നുതിർന്നൊരു തേൻത്തുള്ളിയാണെന്റെ പ്രണയം! അധരത്തിൽനിന്നുചൊരിഞ്ഞൊരു ചുടുമുത്തമാണെന്റെയുള്ളിലെ പ്രണയം! രാവിൽ നിലാവിന്റെയൊളിയാർന്ന കനവിന്റെ പുളകമായ്ത്തെളിയുന്ന പ്രണയം! മൃതിയോളമെന്നെയിപ്പാരിൽ ചരിക്കുവാൻ ചാലകമായൊരു

അങ്ങ്, ആ മലഞ്ചെരുവിനു മുകളിലെ ആകാശകോണുകളിൽ, നിശബ്ദമായ് അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽ പലപ്പോഴും, ഞാൻ പോയി പതുങ്ങിയിരിക്കാറുണ്ട്. അവിടെനിന്നും ഉയരാറുള്ള ആ

എന്റെ ആനന്ദത്തിന്റെ രഹസ്യം നീയാണ്. മൊഴികൾ മൃദുവായതിന്റെ പിന്നിലും നീ തന്നെ. മിഴികളിലെ തിളക്കത്തിന് കാരണമായ നക്ഷത്രവും നീയാണ്. എന്നെ

മാനത്തൊരു തിലകംപോലേ മാണിക്യക്കതിരൊളിതൂകീ, മേദിനിയെ നന്ദനമാക്കാൻ മായാമയനർക്കനുദിച്ചൂ.. മേധത്തിനു പൊൻകിരണങ്ങൾ മോദത്തോടവനിയിലെത്താൻ, മാകന്ദച്ചില്ലയിലഴകിൽ മാടത്തകളാരഭിപാടീ.. മാർഗ്ഗത്തിനു തേരുതെളിക്കാൻ മേഘപഥം സുന്ദരമാക്കീ,

ശാന്തിക്കൊരുപര്- യായപദം പോൽ ഗാന്ധി മഹാൻതൻ പേരു വളർന്നു! നാടിനെ മോചിത- മാക്കാൻ ബാപ്പുജി നേടിയഹിംസാത്- മകമാർഗത്തെ! ശാന്തിക്കൊരുപര്- യായ