
മന്ദബുദ്ധിയായ മകളെയും കൊണ്ട് , ഒരു അടിമയെപ്പോലെ തന്നെ ഒറ്റിക്കൊടുത്ത അഹങ്കാരികളും ഗുണ്ടകളും ബധിരസർക്കാരിന് പാദസേവ ചെയ്യുന്നവരുമായ ആ ക്രിമിനലുകൾക്ക്
രാമ രാവണ യുദ്ധം അവസാനിച്ചു. ലങ്ക സ്വതന്ത്രമായി. ഒരിക്കൽ ലക്ഷ്മണകുമാരൻ ജ്യേഷ്ട്ടനോട് പറഞ്ഞു. ഇത്ര സുന്ദരവും സമ്പന്നവുമായ ലങ്കാരാജ്യം ഭരിക്കുവാനുള്ള
പിള്ളേച്ചന്റെ ഒരു സുപ്രഭാതച്ചിന്ത ==== “ഓ എല്ലാം ചുമ്മാതാന്നേ. ഒരുതരം മായ…”, പിള്ളേച്ചൻ തത്വം വിളമ്പി. വേലിക്കപ്പുറത്തൂടെ വെറുതേ നടന്നുപോയ
കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും
“എന്താ ഇവിടെ ഒറ്റക്ക് ഒരു മൂലയിൽ വന്ന് നിൽക്കണേ….?” “ഓ…ഞാനെന്റെ ഭർത്താവിനെക്കാത്ത് നിൽക്കുകയാ… പരിപാടി കഴിയുമ്പോഴേക്കും എത്താംന്ന് പറഞ്ഞാ പുള്ളിക്കാരൻ
നെല്ലി മണിക്കാട്ടിലെ പിങ്കുക്കുറുക്കന് വയസ്സായി. വൃദ്ധനായ പിങ്കുക്കുറുക്കന് തണുപ്പുകാലം വന്നപ്പോൾ തണുപ്പു സഹിക്കാൻ പറ്റാതായി. അങ്ങനെ സുഹൃത്തായമിട്ടു ക്കുരങ്ങനോട് കാര്യം
എന്റെ പ്രീഡിഗ്രി കാലം… കാണുന്ന കൗമാരക്കാരികളെയെല്ലാം പ്രണയിക്കാൻ തോന്നുന്ന കൗതുക മനസുള്ള കൗമാരകാലം… ചെമ്പഴന്തി ശ്രീ നാരായണ കോളേജിൽ ഒരു
രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ
മഹാമാരി അധികാരകേന്ദ്രമടക്കിയിരുന്ന നാളുകളിൽ ജനപ്രിയമാധ്യമമായ സിനിമയും വീടിന്റെ അകത്തളങ്ങളിലേക്കൊതുങ്ങി പ്പോയിരുന്നു.പ്രൗഢതയുടെ പരിവേഷത്തോടെ തിളങ്ങിയിരുന്ന കേരളത്തിലെ തീയേറ്ററുകളുടെ പേരുകളെല്ലാം മറന്ന് മലയാളിമനസ്സുകളിലും
അവൻ്റെ ജീവിതം ദുരിത പൂർണ്ണമായിരുന്നു ബാല്യമെന്ന കളിത്തൊട്ടിലിൽ കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായം അവന് ഒരു ബാലി കേറാമലയായിരുന്നു ഒരു
ബഫർസോണിലൂടെ നടത്തം തുടങ്ങിയിട്ട് ദിവസങ്ങൾ ആയി. പരിതസ്ഥിതിലോലത നോക്കി കരുതൽ മേഖലയിലൂടെ നടന്നു. പ്രകൃതി ദുരന്തത്തിൽ തകർന്ന പള്ളിയുടെ ആവശിഷ്ടങ്ങൾക്കിടയിൽ
വീണ്ടും കൊറോണ പടരുന്നു. കൊറോണ രോഗികളെ കാണാൻ പല മന്ത്രിമാരും വന്ന് പോകുന്നകാരൃം വാർഡിൽ ചികൽസയിൽ കഴിയുന്ന മുരളി അറിയുന്നുന്ടായിരുന്നു.ഏതെങ്കിലും
മാധവിക്കുട്ടിയുടെ”കോലാട്” എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു പരിവേഷം അവൾക്കുണ്ടോ..? എന്ന് ഒരു നിമിഷം ചിന്തിച്ചു പോയിട്ടുണ്ട്. കൊലുന്നനെയുള്ള ശരീരത്തിന് പറ്റാത്ത
[ഈയിടെ ചൈനക്കാർ നമ്മുടെ അതിരുകളിൽ നിന്ന് ഉടനീളം പിൻവാങ്ങിയതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. രേഖകൾ രാജ്യരക്ഷാകാര്യാലയത്തിൽ നിന്ന് ചോർത്തിയെടുത്തവയാണ്. ഈ
കൂത്തംകോടിനപ്പുറം മലയരു കുണ്ടിൽ പണ്ട് ധാരാളം മലയർ കുടിൽകെട്ടി പാർത്തിരുന്നത്രെ. വെള്ളക്കുറുഞ്ഞി മലയിൽ സ്ഥിരവാസമുണ്ടായിരുന്ന അപരിഷ്കൃതരായ മലയർ മലമ്പനി പിടിപെട്ട്
By pressing the Subscribe button, you confirm that you have read our Privacy Policy.