LIMA WORLD LIBRARY

കഥ

വെള്ളിയാഴ്ചയിലെ അവസാനത്തെ ക്ലാസില്‍ കണ്ണാടി സാര്‍ പുതിയൊരു കവിത പഠിപ്പിക്കാന്‍ തുടങ്ങി…കാട്ടുതീയില്‍ പെട്ട ജരിത പക്ഷിയും മക്കളും തമ്മിലുള്ള കരച്ചിലും

(1958 മെയ്18 ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ) അവള്‍ ഒരു കിനാവു പോലെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.യാതൊരാര്‍ഭാടവുമില്ലാതെ

സുഖകരമല്ലാത്ത ഉറക്കമുണര്‍ന്ന് ആ മൂന്ന് സഹോദരങ്ങളും അവരുടെ ദുരിതപൂര്‍ണ്ണ മായ മറ്റൊരു ദിവസത്തിലേക്ക് കടന്നു. രാത്രി ഒരു റൊട്ടി കഷ്ണത്തിന്റെ

എഴുതിയതാണെങ്കിലും മഞ്ഞ് പൊതിഞ്ഞ ജനുവരിയിലെ വെയില്‍ കാണുമ്പോഴൊക്കെ എന്റെ ആദ്യത്തെ കല്യാണം ഓര്‍മ്മ വരും… മാതള പൂ പോലെ സുന്ദരിയായ

കൊട്ടാരം വീട്ടിലെ സതീഷ് രാജും, ഭാര്യ വിദ്യാ ദേവിയും ആത്മഹത്യ ചെയ്തിരിക്കുന്നു. കേട്ടവരെല്ലാം അതിശയിച്ചു. അവര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ പിന്നെ

മോന്റെ വെല്‍ക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകന്‍ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്‌ക്കൂള്‍ വാര്‍ഷികത്തിന്

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. പുറത്തു മാത്രമോ..? എന്റെ ഉള്ളിലും പെയ്യുന്നില്ലേ ഒരു മഴ…വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള മഴ… അന്നു

പൊതുവെ തിരക്കു വളരെ കുറവുള്ളതെങ്കിലും, ധാരാളം വീടുകളുള്ള ഒരു സ്ട്രീറ്റിനരികിൽ തല ഉയർത്തി നിൽക്കുന്ന പന്ത്രണ്ടാം നമ്പർ വീടിൻ്റെ

കഥ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് അവൾ പത്രത്താളുകൾ മറിച്ചു. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ. മാറ് ചുരന്ന് കുന്നാകെ കുത്തി യൊഴുകുന്നു. ഹരിത ചേലയഴിഞ്ഞ്

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആഴ്ചപ്പതിപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഇച്ചിരി കഥകളൊക്കെ എഴുതി, ആദ്യകഥാസമാഹാരമായ “ചക്കരച്ചോറും ” പ്രസിദ്ധീകരിച്ച് , സമൂഹമദ്ധ്യത്തിൽ തിളങ്ങിവിളങ്ങി ഗംഭീരനായി,

കട്ടപിടിച്ച ഇരുട്ടിൽ തളം കെട്ടി നിന്ന മൃത്യുഗന്ധം ഉൻമത്തമായ മനസ്സിൻ്റെ വെറും തോന്നലുകൾ മാത്രമായിരുന്നുവോ എന്ന ഒരു സംശയം

” ചേച്ചി ഉറങ്ങിയോ? സ്ഥലമെത്താറായി. ” കാറിന്റെ പിൻസീറ്റിൽ കണ്ണടച്ചിരിക്കുകയായിരുന്ന ദേവികയോട് ഡ്രൈവർ കണ്ണൻ തിരിഞ്ഞുനോക്കിയിട്ട് ചോദിച്ചു. “ഏയ്‌.. ഇല്ല

ഉച്ചയൂണ് കഴിഞ്ഞു ഉച്ചമയക്കത്തിനു പോകുന്നതിനു മുമ്പ് കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ഒന്ന് കൂടി നോക്കി…

തോമസുകുട്ടി മസ്ക്കറ്റിൽ നിന്ന് തന്റെ ജന്മ സ്ഥലമായ കൊച്ചു വേളിയിലേയ്ക്കു യാത്ര തിരിച്ചു. വിമാനം കരയെ തൊട്ട പ്പോൾ സിരകളിലാകെ

മിനിക്കഥ ” മുർളിയേട്ടാ. പെട്ടെന്ന് ഒരു പ്ലാസ്റ്റിക് കവറ് ഇങ്ങ് തരൂ. ” ഒരു കെട്ട് പേപ്പറുകൾ കൈയിൽ ശ്രമപ്പെട്ട്