
യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന
പേക്കിനാവുകൾ കാണുന്നു. പേക്കോലങ്ങൾ തുള്ളുന്നു. സൂര്യനെ മറയ്ക്കുവാൻ കൺപോളകൾ അടയ്ക്കുന്നു. അപ്പോഴും സൂര്യൻ ചിരിക്കുന്നു. ഭൂമി വളയത്തിലൂടെ കറങ്ങുമ്പോൾ മരവയറിൽ
ലിംഗഭേദമില്ലാതെ ആർക്കോ വേണ്ടി ചിലച്ചു തീരുന്ന ചില ജന്മങ്ങളുണ്ട് നമുക്കു ചുറ്റും പരദൂഷണത്തിന്റെ പരദേവതകൾക്ക്/ ദേവന്മാർക്ക് ആത്മരതിയുടെ സദ്യയൊരുക്കുന്നവർ കണ്ടതും
പാതി ചാരിയ പൂമുഖ വാതിലിൽ പാർവണേന്ദുവിൻ മുഖ ബിംബം പോലെ പ്രണയം കരിമഷി എഴു തി യ മിഴികൾ തൻ
പ്രകാശം നിർമ്മിച്ച ദൈവങ്ങളുടെ ഇരുണ്ടമുഖങ്ങൾ അരണ്ടവെളിച്ചത്തിൽ കൂടുതൽ ശോഭിച്ചിരുന്നു! ഭ്രമാത്മകമായ ചിന്താധാരകളിൽ അന്ധകാരത്തിന്റെ അതിപ്രഭാവത്താൽ അവയോരോന്നും മനസ്സിനകത്തെ ചെരാതുകളിൽ മിന്നിനിന്നിരുന്നു.
മേൽക്കോയ്മക്കാരധിക്കാരത്തിൽ മലിമസമാക്കിയ നാടായി കേരളം മേലനങ്ങാത്തയബദ്ധസഞ്ചാരികൾ മുച്ചൂടും മുടിപ്പിച്ച നാടായി കേരളം മുന്തിയറുപ്പന്മാർ ചെങ്കോലുമേന്തി മേളം കൊട്ടുന്ന നാടായി കേരളം
വെളുപ്പ് ഒരു ദിവാസ്വപ്നമാണ്; ഇരുട്ടിൻറെ കറുപ്പിൽ പുതഞ്ഞുക്കിടക്കുന്ന മായക്കാഴ്ച! ഇരുട്ടിനെ കീറിമുറിച്ചത് മിഴിതുറക്കുമ്പോൾ കറുപ്പിൻറെ അഴകിനെ വെളിച്ചം വിഴുങ്ങുന്നു; വെളുവെളുത്ത
നേരറിയാനീവഴിയമ്പത്തിലായി നേരുതിരയുന്നെന്നുമിരുട്ടിലാകെ നേരുതെളിയുന്നുപുലരിവിളക്കിൽ നേരു പുലരുന്നുപ്രപഞ്ചത്തിലാകെ. നീറിക്കരയുന്നക്കുഞ്ഞിളംചുണ്ടിലായി നാവിൽ നിന്നറിയാതൂറുന്ന നേരതിലുണ്ട് നുരയായൊഴുകുംതത്തതൻതത്തലിൽ നേർമൊഴിയായിട്ടിതാതേൻകണമുണ്ട്. നൃത്തം ചവിട്ടുന്ന അഗ്നിനാളങ്ങളിൽ നർത്തന
ഒരുമെയ്പോലൊപ്പം നടന്നുള്ളറിഞ്ഞും, ഒരുപാത്രച്ചോറുരുള പങ്കിട്ടുണ്ടും, ഒരു പാശയനവും കഴിഞ്ഞൊടുവിൽ, ഒരുച്ചതിക്കൊപ്പം തീർത്തസൗഹൃദങ്ങൾ… ഒപ്പം ഗമിച്ചപ്പോൾ കാൽമടമ്പറുക്കാൻ ഒരു ഖഡ്ഗത്തിന്നച്ചാരവും, വിരുന്നും
എല്ലാവരിലും ഏറ്റവും സുന്ദരിയാണന്നു പറഞ്ഞു പറ്റിച്ചു. എല്ലാവരുടെയും അധികാരി ആയി വാഴാൻ കൊതിച്ചു . ഹൃദയത്തിന്റെ രാജാവായി വാഴാൻ യോഗ്യനെ
കനമുള്ള നീണ്ട വിഷാദം ഇരുൾ നിറച്ചൊരെൻ മനസ്സിൽ ചിന്തകളിൽ മോഹങ്ങളിൽ പ്രതീക്ഷയുടെ തിരി തെളിയിക്കാനുളള എന്റെ പാഴ്ശ്രമങ്ങൾ . പരിഭവങ്ങളെ
ഒക്കുന്നൊരാവേശമോടെ ‘ജയ്’ മുഴക്കുവാൻ ഒക്ടോബറെത്തി വീണ്ടും – ‘ജയ് ബാപ്പുജീ’! ഒന്നാക്കി,യൊരുമയിൽ നമ്മെ നയിച്ചവ- നൊന്നിതാ വീണ്ടുമെന്നുള്ളിൽ ജനിക്കുന്നു; ഇന്നിതാ,യിവിടെ,യെനിക്കും
ഇരുൾ ച്ചിറകുകൾ വീശി പ്പറന്നെത്തി – യോരു വെള്ളക്കഴുകന്റെ കൊക്കിൽ കൊരുത്തോരു ഭാരതമേദിനി ഇരുൾക്കുണ്ടിലാഴ്ന്നു പോകാതെ കാത്ത . കരുത്തിൻ
കിഴക്കിന്‍ പൂപ്പാലികയില്‍ വിടര്‍ന്നതില്ലിതുവരെ ഇനിയുമുറക്കമുണരാന്‍ മടിക്കുമരുണന്‍റെ പുഞ്ചിരി എത്ര പ്രക്ഷുബ്ധമീ സാഗരം തിരകളുലയ്ക്കുന്നു തോണിതന്‍ഹൃത്തടം കൈ വീശിയകലുന്നു ഞങ്ങള്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
നിന്നെത്തിരിച്ചറിയാനായി കുഞ്ഞേ, നിൻ വിരൽത്തുമ്പിലുണ്ടു ചിഹ്നങ്ങളെന്നു , നിന്നെപ്പഠിപ്പിച്ചവൻ തിരുമേനിയാം, നബിയല്ലോനമ്മൾതൻ നാഥൻ . നല്ലതുമാത്രം ചൊല്ലേണമെന്നു നന്മയിലോതിയ, പ്രവാചകാ,
By pressing the Subscribe button, you confirm that you have read our Privacy Policy.