
അയാൾ കള്ളനായി രുന്നില്ല പക്ഷേ എല്ലാരും കള്ള നാക്കിയതാണ് കട്ടവനെ കിട്ടി യില്ലെങ്കിലും കിട്ടിയവനെ കള്ളനാക്കുക എന്നൊരു പഴമൊഴി എത്ര
ചരട് പൊട്ടിയ പട്ടമായി മനസ്സ് പാറുന്നു കനലിലിട്ടൊരു സൂര്യനെപ്പോൽ കനവ് പൊള്ളുന്നു നിലമുഴുന്നൊരു നാട്ടുപാട്ടിൻ വരികൾ തെറ്റുന്നു ശ്രുതിയിടുന്ന സിതാറിൽ
എന്നിലേയ്ക്കൊരു തീമരമടരുന്നു. പൊള്ളിയടർന്ന നോവുകൾ നിണച്ചാലുകളായി പടർന്നിറങ്ങുമ്പോഴും പറിച്ചെടുത്ത പൂവിനുള്ളിൽ കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്. കനവുകളുടെ നോവിടങ്ങളിൽ അധരങ്ങൾ ചുവക്കുന്നു. വൈകിവന്ന
സ്നേഹ മുള്ളൊരു ഗൃഹ നാഥൻ വീടൊരു സ്വർഗ്ഗമാക്കീടും സ്നേഹ മില്ലാ നാഥൻ അവിടൊരു കലഹ കാകളം മുഴക്കീടും പ്രണയിനിയാം പ്രിയയുടെ
സന്ധ്യയ്ക്ക് സിന്ദൂരച്ചെപ്പുതുറന്നങ് കുങ്കുമരേഖവരച്ചു സൂര്യൻ സീമന്തരേഖതൻ സിന്ദൂരമോ കാമിനിമാർക്കങ്ങലങ്കാരമോ പ്രണയത്തിൻ ഭാവപ്രകൃതമാകും പ്രണയിനിയാകുന്നു പ്രകൃതിപോലും സ്വരരാഗ സംഗീതസാഗരത്തിൽ സ്വരലയനർത്തനം ചെയ്യുന്നിതാ
ഒരു കിളിവാതിൽ മതി അടഞ്ഞ മനസ്സറിയാൻ ഒരുചെറു സാന്ത്വനം മതി ദു:ഖസാഗരം താണ്ടാൻ ഒന്ന് ചേർത്ത്പിടിച്ചാൽ മതി ഫീനിക്സായ് ഉയരാൻ
കൊടുംവേനലിൽ തളരാതെ പണിയെടുക്കുന്ന പാറമട തൊഴിലാളികളെ കണ്ട് കുഞ്ഞിച്ചാത്തു ആശ്ചര്യത്തോടെ നോക്കി നിന്നു ഹോ! ദൈവമേ വെന്തുരുകുന്ന വെയിലിലാണ് അവർ
പോരിനാലെന്തിതു നേടി നാം പാരിതാ ചോരപ്പുഴയായി മാറിയില്ലേ പുരകളും പുരികളും പുഴു പോലെയമരുന്ന പുരുഷാരമൊക്കെയും ചുടു ചാരമായ് എന്തു പിഴച്ചിതു
ഭാഗ്യമായ്ക്കിട്ടിയ ഭൂമണ്ഡലത്തിൽ ഭാരിച്ച നാശം വരുത്തി മർത്ത്യൻ പാടി ഞാൻ മനുജനജയ്യനെന്നാ – പരമാർത്ഥമറിയാതെ പുകഴ്ത്തിയല്ലോ? പാടണോ സ്തുതി ഗീത,മിത്തരം
നീ മാത്രം എന്നടുത്തുണ്ടാവാൻ കൊതിയ്ക്കും നേരങ്ങളുണ്ട് …. നിന്നിലെ പ്രണയ നിലാവ് എന്നിലേയ്ക്കൊഴുകുമ്പോൾ കൊതിയ്ക്കുമാ നിമിഷങ്ങളിൽ നിന്നെയൊന്നു മുറുകെ പുണരാൻ
ഒരമ്മയ്ക്ക് പിറന്നതല്ലെങ്കിലും ഇന്നു നീയെനിക്ക് കൂടപ്പിറപ്പ് നിൻ സ്നേഹ വാൽസല്യങ്ങളെന്നെ താരാട്ടുപാട്ടിനാൽ ചാരേയുറക്കുമ്പൊഴും നീയെനിക്കാത്മ മിത്രത്തേ ക്കാളുപരി പറഞ്ഞറിയിക്കാനാവാത്ത എല്ലാമാണ്
വഴി പിഴച്ചൊഴുകുമൊരു പുഴയെ മുന്നേപ്പോൽ നേർവഴിയിൽ മുന്നോട്ടൊഴു ക്കാൻ ; വഴിമുട്ടിയേടം മുതൽ തടസ്സങ്ങ – ളൊഴിവാക്കി വഴി തുറക്കണം
കാറ്റിൻ്റെ താളത്തിലാടിയുലയുന്ന ആർത്തുല്ലസിച്ചെത്തുന്ന മഴയായിരുന്നവൾ ഇത്തരി കിന്നാരം കാതിൽ മൂളാൻ കൊതിക്കവേ തട്ടിമാറ്റുന്നുണ്ടൊരു തെമ്മാടിക്കാറ്റ് പ്രണയമെഴുതിയ ജീവിതക്കടലാസു തുണ്ട് കാറ്റിൻ്റെ
മണ്ണിൽ പിറന്നു വീണു നാമെല്ലാം മണ്ണിൽ മടങ്ങേണ്ടവർ ഈ മണ്ണിൽ വെറും കയ്യാൽ ജനിച്ചു വീണു ഒന്നുമില്ലാതെ നമ്മൾ യാത്രയാകും
മണ്ടിനടന്നു തെണ്ടി തെണ്ടിത്തെണ്ടി പണമുണ്ടാക്കി. തെണ്ടിപ്പണമതു കൊണ്ടാൾ നല്ലൊരു മാളികയൊന്നു പണിഞ്ഞാൾ . തെണ്ടിക്കങ്ങനെ പണമായി, നാണം മാറി മാനം
By pressing the Subscribe button, you confirm that you have read our Privacy Policy.