LIMA WORLD LIBRARY

സാഹിത്യം/അനുഭവം

കേരള പീഡിയ ഓണ്‍ലൈന്‍ ന്യൂസ് ചാനലില്‍ അസോസിയേറ്റ് എഡിറ്ററായ എനിക്ക് തലസ്ഥാനത്ത് നടത്തേണ്ട ഒരു ഓണപ്പരിപാടിയിലേക്ക് മുതലപ്പൊഴിയ്ക്ക് സമീപമുള്ള പൂത്തറയിലെ

കേരളത്തിന്റെ മഹോത്സവമായ ഓണമെത്തുമ്പോള്‍ മനസ്സില്‍ വരുന്ന സന്തോഷം അളക്കാനാവില്ല. നമ്മുടെ നാടിന്റെ സംസ്‌കാരവും സമത്വവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ

പൊട്ടി വിടര്‍ന്ന ഓണ തുമ്പികളെ പോലെ ചില ഓര്‍മ്മകള്‍ ഓണക്കാലത്ത് പറന്നു വരും. നമ്മളെല്ലാവര്‍ക്കും ഓണത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ ചില

നാം ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളങ്ങളിലൊന്ന് നമ്മുടെ പ്രതികരണ ശേഷിയാണ്. ഒന്നിനോടും യാതൊരുവിധ പ്രതികരണങ്ങളുമില്ലാതെ ജീവിക്കുന്നവരും നമുക്കിടയില്‍ നിരവധി പേരുണ്ട്. ജീവനില്ലാത്തതിന്റെ

നോക്കെത്താ ദൂരത്ത് പുഞ്ചപ്പാടം വയലുകള്‍ ഉഴുത് വരമ്പുകള്‍ ചെളി കോരി പൊതിഞ്ഞ് വച്ചിരിക്കുന്നത് കാണാന്‍ എന്ത് രാസമാണെന്നോ. പുല്ല് ചീഞ്ഞ്

ഒരു തീവണ്ടി സ്റ്റേഷനിലേക്കു വന്നു കൊണ്ടിരിക്കുന്നു…ആളുകള്‍ കയറാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണു… എല്ലാവരും തന്നെ ആ പ്രദേശത്തെ സാധാരണക്കാരാണെന്നു അവരുടെ വസ്ത്രധാരണം

ഒരു വ്യക്തിയെ ശാരീരികമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നിന്ദ്യവും ക്രൂരവുമാണ് മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും. സൈബറിടങ്ങളില്‍ ഇന്ന് സംഭവിച്ചു

സ്വാതന്ത്ര്യത്തിന്റെ ഭിന്നമുഖങ്ങളെക്കുറിച്ച് വിലയിരുത്താനുള്ള ദിനമാണിന്ന്. നാം സ്വതന്ത്രരായിട്ട് 78 വര്‍ഷങ്ങളായിട്ടും അതിനായി പ്രയത്‌നിച്ചവര്‍ മുന്നില്‍ കണ്ട രാജ്യമാണോ ഇന്ന് ഭാരതം

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടര്‍ എന്ന കഥപരിചയപ്പെടാം ടോട്ടോ , ജോവല്‍ എന്നീ രണ്ടു കുട്ടികള്‍

ജീവിതഭാരവുമായി ഉഴറി നീങ്ങുന്ന നമുക്ക് പ്രതിസന്ധികളുടെ ചെറുതും വലുതുമായ പാറക്കല്ലുകളില്‍ തട്ടിയോ നിനച്ചിരിക്കാത്ത ജീവിതാനുഭവങ്ങളുടെ ചരലില്‍ തെന്നിയോ കാലിടറി വിണേക്കാം.

ശത്രുക്കളോട് പ്രതികാരം ചെയ്യാനാണ് നമുക്കൊക്കെ താത്പര്യവും ആഗ്രഹവും. നമ്മുടെ പ്രവർത്തനങ്ങളെയും ജീവിതത്തെയും അത്തരത്തിലാണ് നാം ക്രമീകരിക്കുന്നത്. ശത്രുക്കളോട് പ്രതികാരം ചെയ്യാതെ

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ.

വായനവാരം ദിആൽക്കെമിസ്റ്റ് പൗലോ കൊയ് ലോ- ഒരു മാന്ത്രിക കല്ല് ! അത് തൊട്ടാൽ ഏത് ലോഹവും സ്വർണ്ണമായി മാറും

രവീന്ദ്രനാഥ ടാഗോര്‍ (1861-1941) ഒരു മികച്ച ഇന്ത്യന്‍ എഴുത്തുകാരനും കവിയും, നാടകകൃത്തും, പബ്ലിഷിസ്റ്റും, കലാകാരനും, പൊതു വ്യക്തിയുമായിരുന്നു. ടാഗോറിന്റെ സാഹിത്യ

മണ്ണിനും വിണ്ണിനും അതിര്‍ വരമ്പുകള്‍ പോലെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും