LIMA WORLD LIBRARY

സ്വദേശം

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സസ്സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ

അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയമലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ

പ്രജകൾ രാജാവിനു മുന്നിൽ തെരുവുനായ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. രാജാവ് പട്ടി പ്രേമത്തെക്കുറിച്ച് പ്രസംഗിച്ച് ആയുധധാരികളായ അംഗരക്ഷകരോടൊപ്പം അനുചരന്മാരെയും കൂട്ടി ആകാശ

“കോയിക്കലെ കിണ്ടി കട്ടവനെ കിട്ടിയേ…”ആരവം കേട്ട് കുഞ്ഞുമോൻ ചേട്ടൻ മുറ്റത്തേക്ക് വന്നത്… ഒരു ചെറുപ്പക്കാരൻ മുമ്പിലും പത്തോളം യൂണിഫോം ധാരികൾ

പകൽ മുഴുവൻ പണി അന്വേഷിച്ചു നടന്ന കണാരൻ വൈകി കിട്ടിയ പണി ചെയ്തിട്ട് കിട്ടിയ കാശിൽ ഇത്തിരി എടുത്ത്

ഇത് ഓണക്കാലം. ലോകമെങ്ങുമുള്ള മലയാളികളുടെ ഉത്സവ കാലം. മലയാളിക്ക് പൊതുവേ ആഘോഷങ്ങളോട് വലിയ ഭ്രമമാണ്. എന്തും ആഘോഷമാക്കാൻ മലയാളി ഉണ്ടാവും

ഓണത്തിനു മുൻപേ ജോഷിയും ക്യാനഡയിലേക്ക് പറക്കും.അവിടെ നഴ്സായ അവന്റെ പെങ്ങൾ അങ്ങോട്ടേക്കുളളവിസ ശരിയാക്കിക്കഴിഞ്ഞു. ഇടി വെട്ടേറ്റതു പോലെയാണ് ഞങ്ങൾ കാക്കുറുശ്ശിപ്പറമ്പ്

പതിവുപോലെ ശാന്താറാം പ്രഭാത സവാരിക്കിറങ്ങി ഇയിടെയായി തടി അല്പം കൂടുന്നുണ്ട് ഭക്ഷണം കൂടി നിയന്ത്രിച്ചാലേ ശരിയാകൂ അയാളോർത്തു വാച്ചറായി ജോലി

പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം

ഓരോ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തിൽ നിന്നും പിറക്കുന്നതാണ് ഓരോ കുഞ്ഞും. ഒരു അവനെയോ അതോ അവളെയോ സ്വപ്നം കണ്ടു തുടങ്ങും

നാട്ടിലെ പേരും പെരുമയുമുള്ള തറവാട്. അവിടെയുള്ള വല്ല്യുമ്മ മാസങ്ങളായിട്ട് തീരെ വയ്യാതെ കിടപ്പിലാണ്. ഊർദ്ധ്വൻവലിക്കുന്ന അവർക്ക് വെള്ളംതൊട്ടു , നാവ്

⚱️മൺ ചിരാതിൽ അണയാറായ തിരിയുടെ ആളൽ. ഈർപ്പമുള്ള തറയിൽ പച്ച പ്പായലുകളുടെ വഴുക്കം. ഇഴ പിരിയുകയും , അയയുകയും ചെയ്യുന്ന

പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് ബാക്കി ആയിരുന്നു. ഇഷ്ട്ട പ്പെട്ടതെല്ലാം നഷ്ടമാക്കിയുള്ള യാത്ര🚶🏻‍♂️. ഇഷ്ട്ട പ്പെട്ട പെണ്ണിനെ

നൈമിഷിക വികാരങ്ങളുടെ നിറഞ്ഞ നിറങ്ങളുണ്ടായിരുന്നു, അന്ന് ഉണർന്നെഴുന്നേറ്റപ്പോൾ മനസ്സിൽ. ഉത്സാഹഭരിതമായ ഉത്സവത്തിമർപ്പുകളാൽ വീടും നിറഞ്ഞ് നിന്നു. വീട്ടിലോരോരുത്തരും ഏറെ

രാത്രി അതിന്റെ നിശാ വസ്ത്രം ഊരിയെറിഞ്ഞു. പകലിന്റെ വെള്ളി വെളിച്ചം ഇരുട്ടിനെ അതിജീവിച്ചു. കറുപ്പിനെ വെളുപ്പ് വിഴുങ്ങി. രാത്രി മഴയിൽ