
ക്ലബ്ഹൗസിൽ ചർച്ച മുറുകുന്നുണ്ട്: മഴയെനിക്കിഷ്ടമാണ്! നനഞ്ഞു കുതിർന്നു കളിക്കണം. ആകാശഷവറിൽ കുളിക്കണം! മുറ്റത്തെ ചളിയിൽ കാലുകൊണ്ട് മഴയുടെ നാനാർത്ഥങ്ങൾ കോറിവരച്ചിടണം!
ബസ്സിലടുത്തിരുന്ന കൂട്ടുകാരിയോട് “വിരാട് കോഹ്ലിലിയില്ലേ.. ആ ചെക്കനിന്നെന്ത് ഫോമിലായിരുന്നെടീ.. “ എന്നൊരു സിക്സറടിച്ച് യാത്രയുടെ ഇന്നിങ്ങ്സ് തുടർന്നത് പെണ്ണുങ്ങളെവിടെക്കണ്ടാലും പരസ്പരമുടുപ്പുകളെ
സ്നേഹം അളന്നു തന്നൊരാ പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ ഇരുട്ടിൻ മഹാറാണിയെന്ന അഭിസംബോധനയിൽ വെറുത്തു നിൻ കറുത്ത വെട്ടത്തെ . ചവിട്ടിയരച്ച
“നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട . നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഞങ്ങൾക്ക് കാണിച്ചു തരിക . അവരോട്
എന്താണെന്നറിയില്ല… ഇപ്പോൾ…ചാറ്റൽമഴ പെയ്യുമ്പോൾപോലും, മരണഭയം പെരുകുന്നു! എന്നാലും… ഓരോ മഴത്തുള്ളിയിലും, അതിജീവനത്തിന്റെ പെരുമ്പറമുഴക്കമുണ്ടെന്ന്, നീ പറയുന്നത്, ഞാനേറ്റുപറയും!- എന്റെ പിറന്നാൾദിന
കരയരുതുപെണ്ണേ കരിങ്കോഴികൾ നിന്റെ കരളുകൾ കൊത്തിക്കുടിച്ചിരിക്കാം കരിന്തേളുകൾ നിന്റെപച്ച മാംസത്തിലാ വിഷ മുള്ളുകുത്തി രമിച്ചിരിക്കാം ക്യാമറക്കഴുകൾ നിന്റെ കണ്ണീർ മുഖം
—————————–—– കണ്ടിട്ടും കാണാതെ പോയൊരാ കണ്ണീർ തുള്ളികളെ, ഹൃദയത്തിലാക്കി ചേർത്തു- പിടിച്ചില്ലവളെയാരുംവിഷാദങ്ങൾ പങ്കിടുമ്പോഴും കൂട്ടുകാരും ഉറ്റവരും അറിഞ്ഞില്ലവളെ…. സ്വപ്‌നങ്ങൾ ചിറകുവിടർത്തി,
സൂസൻ പാലാത്ര ഇസ്രായേലിന് മക്കൾ പന്ത്രണ്ട്. രൂബേൻ മുതൽ ബെന്യാമീൻ വരെ പന്ത്രണ്ടുപേർ. ഇവർ ആൺമക്കൾ. ഇനി ഒരു
എനിക്കേറ്റം പ്രിയങ്കരമീ മഴ പുതുമഴയുടെ സ്പർശത്തിൽ ഉണരുന്ന പുതുമണ്ണിന്റെ മണമെനിക്കിഷ്ടം എന്നിലെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങൾക്ക് ജീവൻ നൽകുന്ന മഴ മഴവില്ലിന്
എന്റെ ജനലഴിക്കപ്പുറം രാവു കനത്തു… നിശബ്ദത നീരാവിയായി നിറഞ്ഞു നിന്നു… വെടിപ്പുകയെന്റെ കാഴ്ചകൾക്ക് വെള്ളെഴുത്തായ്.. നാസരാന്ധ്രങ്ങളിൽ വെന്ത മാംസഗന്ധം… ഉന്മാദികൾ
രചന: ബിന്ദു.കെ.എം മധുരോദാരമാം നഷ്ടസ്മൃതിയുടെ സ്മൃതി മണ്ഡപത്തിലിരുന്നീടാനായ് കുതുകം വിടർത്തുന്ന മിഴികളുമായി അരളി പ്പൂവിൻ കവിതക്കണ്ണിൽ തൂലിക പ്പീലിയാലൊന്നു തൊട്ടു
പഠിപ്പിലല്ലല്ലോ കാര്യം പാഴ്മുളകള്‍ പിഴുതെറിയാനാകണം നാരിമാര്‍ക്കീ ധരണിയിലപ്പൊഴേ ജീവിതപ്പഠിപ്പ് പൂര്‍ണ്ണമായിടൂ പതിതന്‍ പദവിയിലല്ലോ കാര്യം പാതിതന്‍ മനമറിയാനാകണം ഒരുവനാ കൈപിടിക്കുമ്പോഴപ്പൊഴേ
നാവടക്കി കണ്ണുകൊണ്ട് മച്ചിയെന്ന് വിളിച്ചവരെനോക്കി കണ്ണുനനയാതെ, ശബ്ദമുയർത്താതെ, ഉറക്കെ ഉറക്കെക്കരഞ്ഞ് അവരെ തറപറ്റിച്ചവൾ കുഞ്ഞിച്ചിരിയ്ക്ക് മറുചിരിയേകാൻ കരുത്തില്ലാഞ്ഞ്, സ്നേഹത്തിരയാഞ്ഞടിച്ചിട്ടും ആ
ശൂന്യമീ വഴിത്താരയെ തേടിയെത്തുന്നു നിലാവും പ്രണയവും രാമഗിരിമേലെഴുന്നോരു മേഘവും പ്രഭാതം പോലത്ര മേലാ ർദ്രമായ് സന്ധ്യ പോലത്ര മേൽ തുടുത്തതായ്
ദൈവത്തിൻ സ്വന്തം നാട്ടിലെങ്ങും കത്തിക്കരിയുന്നു പെൺജീവിതം കണക്കുകളേറെപറയുവാൻ മാതാപിതാക്കളേറുന്നു മണ്ണിൽ കാലിത്തെരുവിലെ കാളകൾ ഊളിയിട്ടെത്തുന്നു പണത്തിനായി വീടിനുള്ളിൽ വാളിൻ വായ്ത്തലപോൽ
By pressing the Subscribe button, you confirm that you have read our Privacy Policy.