LIMA WORLD LIBRARY

കഥ

വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ

അതൊരു കരാള രാത്രിയായിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ മാറിൽ ആകാശത്ത് നിന്ന് കൊള്ളിയാൻ ചീറിപ്പുളഞ്ഞു വന്ന് കുത്തി മുറിവേൽപിച്ച രാത്രി! എന്നിട്ടും

പുല്ലാഞ്ചിറ മൈതാനിയിലെ ചെളിപ്രദേശത്ത്കൊതുകുകളെല്ലാം ചേർന്ന് ഒരു യോഗം കൂടി. ഈഡിസ് ഇമിലി കൊതുകിൻറെ നേതൃത്വത്തിലായിരുന്നു യോഗം. കൊറോണ ശക്തമായതിൽപ്പിന്നെ തങ്ങളെ

മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി

ഈ കെട്ട കാലത്ത് തനിക്കു എങ്ങനെ പോസിറ്റീവായി ചിന്തിക്കാൻ കഴിയും …? അനിരുദ്ധന്റെ ചിന്തകൾ അങ്ങനെയായിരുന്നു.പലപ്പോഴും ഈ സ്വഭാവം അയാളെ

സംഘാടകർ നിരന്തരം ക്ഷണിച്ചതിനാൽ, സാധാരണക്കാരിൽ സാധാരണക്കാരിയായ സൂസൻ ആ കവിയരങ്ങിൽ ഏറ്റവും ആദ്യമെത്തി ഇരിപ്പിടമുറപ്പിച്ചു. ഹാജർ ബുക്കിൽ സംഘാടകർ കാണിച്ചു

*മുത്തശ്ശി മരം* കക്കത്തുചിറയിലെ പ്രധാന സർക്കാർ ഒഫീസിലെ സാറന്മാർക്ക് ഉച്ചയൂണിൻ്റെ സമയം പുതിയ ആശയമൊന്ന് മുളപൊട്ടി….. “ഓഫീസിന്റെ മുറ്റത്ത് കാലങ്ങളായി

ഉലയിൽ ഊതി പഴുപ്പിച്ചെടുത്ത ഇരുമ്പു ദണ്ഡിൽ, വാരിയെല്ലുകൾ ചിറകുപോലെ വിരിയിപ്പിച്ച് ആകാശത്തിലേക്ക് കൂടം ഉയർത്തി ആഞ്ഞടിച്ചുപരത്തി കാർഷികരണങ്ങളും മറ്റും ഉണ്ടാക്കിക്കൊണ്ടിരുന്ന

” അമ്മാ കാൽ വലിക്കിതമ്മാ…എന്നാലേ നടക്ക മുടിയാത് “.പാപ്പാത്തി നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. തലയിലെ കെട്ടുകളുടെ ഭാരം വേദനയായി കഴുത്തിലൂടെ

  ആൺകുട്ടികളെപ്പോലെ കൈവീശി കൂസലില്ലാതെ നടക്കുന്നതാണ് അവൾക്കിഷ്ടം. അതെങ്ങനെ അങ്ങനെ ഒരു ശീലം വന്നെന്നറിയില്ല. മനസ്സിനകത്ത് ഒരു കുസൃതിച്ചെക്കൻ ഓടി

ദി മുക്കിലപ്പീടിക ടീസ്റ്റാൾ എന്നായിരുന്നു കഥയുടെ പേര്. നാട്ടുകാർക്ക് അത്യാവശ്യം തരക്കേടില്ലാത്ത പണിയൊക്കെ അതിലുണ്ടായിരുന്നു. പ്രസിദ്ധീകരിച്ചുവന്ന കഥ ഫേസ്ബുക്കിൽ പോസ്റ്റ്

വിനയ് അവൻ അന്നും രാത്രി വൈകീട്ടാണെത്തിയത്. ഓഫീസിലെ ഓഡിറ്റ് കണക്കെടുപ്പ് എല്ലാം കഴിഞ്ഞ്. സെയിൽ ടാക്സ് ഓഫീസിലാ വിനയൻ. ജോലി

ആ ദിവസത്തിൽ, ദൈവത്തിൻ്റെ ആഗ്രഹം ഭൂമി സന്ദർശിക്കണം എന്നതായിരന്നു. അവിടെയെത്തി മനുഷ്യരെ കാണണം.. എത്തി. അവൻ ആദ്യമെത്തിയതൊരു കർഷകൻ്റെ മുന്നിൽ.

ചില ആളുകൾ നമ്മുടെ സമ്മതം കൂടാതെതന്നെ പലപ്പോഴും അവിചാരിതമായി മനസിലേക്ക് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തും…അതിനു പ്രത്യേക സമയമോ