LIMA WORLD LIBRARY

കവിത

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാ- പ്പരമാത്മചൈതന്യം പലമട്ടേന്തി പാരിതിനെങ്ങും പ്രകാശമരുളുന്നു. ____________________

പ്രണയ ശേഷമുണ്ടായിരം രാവുകൾ പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി – കത്തിരുന്നു മനക്കണ്ണിൽ കാണവേ …. എത്ര സ്വാദിഷ്ട ഭോജ്യം

സർവ്വ രാജ്യങ്ങളുടെയും സൈനികപ്പുരകളിൽ ശത്രുവിന് നേരെ തൊടുത്തു വച്ച മിസ്സൈലുകൾക്ക് കാവലിരിക്കുന്ന സൈനികരോടായി ഒരു വാക്ക് : അരുത് !

വസന്തവാതായനം തുറന്നുമെല്ലെ മലരിനായ് കാക്കുന്ന മധുപനായി ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച ചെമ്പനീരിതളുകൾ വാപിളർന്നു വിടരുവാൻ വെമ്പുന്ന പൂവിനോട് അരുതെന്നു പറയുവാനാവതില്ല മലരിലുറയുന്ന മധുകണങ്ങൾ

കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ

തുരുമ്പെടുത്തുവോ തൂലിക??? തുരുമ്പിച്ചുവോ നിൻ തൂലിക? തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ. താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? തുഞ്ചൻ്റെ

അന്ന് ദൈവമുണ്ടായിരുന്നൂ.. ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു. ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ.. ഇന്നേ പോലെ നൂറു

നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി നീ എന്നെ നിൻ്റേതാക്കി . താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ അഭിമാനത്താൽ വിരിഞ്ഞെൻ വദനവും. പട്ടുനൂലെരിച്ച്

മരണമേ, ഇത്രയും മനോഹരമായ പുഞ്ചിരികൊതിച്ചാണോ നീ വയനാട് ചുരം കയറിയത്? മരണമേ, നീ ‘രംഗബോധമില്ലാത്ത കോമാളി’യല്ല, പരിസരബോധമില്ലാത്ത കർട്ടൻവലിക്കാരനാണ്… ഓരോ

കാലമാം തോണി തുഴഞ്ഞു തുഴഞ്ഞിതാ ജീവിതപ്പടവിന്റെയരുകിലെത്തി മണ്ണിന്റെ മാറിലലിയുവാനായിനി ഇത്തിരി ദൂരമേ ബാക്കിയുള്ളു ഹൃദയത്തിനറകളിൽ പാളിനോക്കി ഓർമ്മതൻ ചെപ്പുകളുണ്ടനേകം എണ്ണിയാൽ

അതിമോഹം ആപത്തെന്നൊരു ചൊല്ലുണ്ടേയ് അതിലേറെകാര്യമുണ്ട് സത്യംതന്നെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ അവസാനം, വിധിയും കൊതിയും തോല്പിക്കും നമ്മെ (അതിമോഹം…)

ഓരോരോ കർമ്മകാണ്ഡങ്ങളിൽ പെണ്മതൻ ശക്തി വിശാലമല്ലോ…!! അമ്മയായ് പെങ്ങളായ് ഭാര്യയായ് മകളായ് ഒട്ടേറെ ഭാവം പകർന്ന ശക്തിയല്ലോ…? നമ്മൾ പിറന്നോരു

അന്നു നാം പറഞ്ഞു സാക്ഷര കേരളം സുന്ദര കേരളം . ഇന്നു നാം പറയുന്നഹോ! സാക്ഷര കേരളം രാക്ഷസ കേരളം.!!

ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ – യീലോക വേദിയി ലെന്തിനു വന്നു നീ ? നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ താരക പൂങ്കുല

(കലയിലൂടെ അതിജീവനം സാധ്യമാക്കിയ ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്) അവൾ രാധ. കലയും, സാഹിത്യവും, സംഗീതവും, നാടകവും ആത്മാവിലും ശരീരത്തിലും