LIMA WORLD LIBRARY

കവിത

നാട്ടുവഴിയിലെ തൊടുകുറിയായെന്നും നടമാടുന്ന നൽമൊഴികളുണ്ടങ്ങനെ നന്മ നിറഞ്ഞൊരായരുമകളൊക്കെ നന്നായി പാടിയ പാണന്റെ തന്തുടി. നാട്ടു ശീലിലെല്ലാ നല്ല പാഠങ്ങളും നല്ലപ്പോൾ

മോഹങ്ങൾ മൗനങ്ങളായി ന്നെന്നിൽ പുഞ്ചിരിച്ചു മോഹന ശില്പമായ് നീയും എന്മുന്നിൽ നിവർന്നു നിന്നൂ. കാലത്തിൻ കളിത്തൊട്ടിലിലമ്മാനമാടി കാലക്കേടിൻ കരാള നടനത്തിലൊരു

ആർക്കും പിടികൊടുക്കാതെ കുതിച്ചോടുന്ന ഒരാളുണ്ട് എന്റെയുള്ളിൽ കടുംപച്ചക്കൊടുംകാട്ടിലേക്ക് ഓടിയൊളിക്കുന്ന ഒരാൾ ചിന്നംവിളികൾക്കും കുരങ്ങൻചാട്ടങ്ങൾക്കും കിളി /കൂമൻവിളികൾക്കും വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം കൂട്ടുകൂടാൻ

കാതോരം ചൊല്ലി… കിന്നാരം ചൊല്ലി…. കഥകൾ പറയുന്ന കണ്മണിയേ…. നിന്റെ പാട്ടിന്റെ പാലാഴി കേൾക്കുവാനെന്നും ഉള്ളം തുടിക്കുന്നു പെണ്ണേ… ഉള്ളം

തലസ്ഥാനത്തുള്ള തലവന്മാർ തലയും പൊക്കിയിരിപ്പാണെ തലയെല്ലാമൊന്നിച്ചൊന്നായി തലയുള്ളൊരവരെയുള്ളെന്ന് ! തലകൾ കൂടും വേളയിലെല്ലാം തലസ്ഥാനത്തുള്ളൊരൊന്നായി തലസ്ഥാനത്തെയല്ലാത്തൊരോ തലയില്ലാത്തൊരാണെന്നങ്ങനെ. തിളച്ചു മറിഞ്ഞു

ശ്രീകൾക്കൊരപമാനം ചാർത്തുന്നു ചില ശ്രീകൾ ശ്രീമതി നീയെന്തേ വൈകി വന്നു.. അതി ജീവനത്തിന്റെമൃദുലമാനസ്സങ്ങളിൽ കരിനിഴൽ ചാർത്തുവാൻ കാത്തിരുന്നോ പാടിപ്പതിഞ്ഞൊരീ പഴയൊരാ

ഞാൻ ഒരു കാൻസർ രോഗി അർബുദ കോശങ്ങളുടെ അഭയാർത്ഥി അർബുദ കോശങ്ങൾ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയിൽ

മൗനമുറങ്ങു o എൻ മനസ്സിന്നൊരു മന്ദാര മലർവാടിയായി. മായിക രാഗങ്ങൾ മദനോൽസവത്തിനായി മായാ യവനിക വിടർത്തിയിട്ടു. അറിയാതെ മോഹിച്ചു പോയ്

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ എത്ര പേർ

പാടാതിരിക്കുവാനാകുമോ പാഴ്മുളംതണ്ടിനുംപേലവാധരങ്ങൾ ചുണ്ടോടു ചേർത്തൊന്നുചുംബിച്ചുണർത്തിടുമ്പോൾ. ഇതുവരെ ഞാൻ മീട്ടിടാത്തൊരു നാദധാരയുമായോരു മന്ദാനിലൻ വന്നെന്നെ പുണർന്നിടുമ്പോൾ. പുതുരാഗമല്ലോ ഞാൻ പാടിടേണ്ടൂ ,

മഴയുണ്ട് പെയ്യണെൻ്റുണ്ണീ കുട ചൂടി പോകണേ ഉണ്ണീ മഴ നനഞ്ഞാലെൻ്റെ ഉണ്ണീ പനി വന്ന് തളരുമെന്നുണ്ണീ വെയിലൊട്ടും കൊള്ളരുതു ണ്ണീ

വീട്ടിന്നുള്ളിൽ ഓടിയകളും ചെമ്പകപ്പൂവിൻ മണം; പൂക്കളൊക്കെ മണത്തപ്പോൾ വെള്ള തുമ്പപ്പൂ മണക്കുന്നൂ, ചെമ്പക പൂ മോഷണം സ്വത,.. സിദ്ധമായത് മാറുന്നു,

ആദ്യം പുറം കണ്ണു തുറന്നീടാൻ പകലോനും അകതാരിന്നകം കണ്ണു തുറന്നിടാനാശാനും അണ്ണാറകണ്ണനും തന്നാലാവതു ചെയ്യേണം അധികമായായമൃതും വിഷം തന്നേന്ന് .

ഒരുവൻ ഒരുവനോട് ചേർന്നിരിക്കാനൊരു ഒരുമ ഇല്ലാത്ത ലോകത്തിൽ തൻപെരുമയിൽ തപിച്ചു പോയൊരു മനുഷ്യനുണ്ടോ ഇന്ന് മനുഷ്യത്വം ഒരു മനുഷ്യനുണ്ടോ ഇന്ന്

താമര പൂക്കളണിയാകും പൊയ്കയിൽ താളത്തിലാടുന്നു താരാ മലരുകൾ തിരുവുള്ളക്കേടൊന്നുമില്ലാതെ താരാപഥമെൻ യകതളിരായി. തീക്കളിക്കായി മേന്മയാലെയെന്നും തിരുമൊഴികളിൽമധുരമൂറുമ്പോൾ തട്ടിച്ചു നോക്കി തിരിക്കാനാവാതെ