LIMA WORLD LIBRARY

നോവൽ

അദ്ധ്യായം: 4 പിറ്റേന്ന് രാവിലെ വിച്ചുവിനെയും കുട്ടി അച്ഛൻ സ്കൂളിലേക്ക് പോയി. അച്ഛൻ പഠിച്ച ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ തന്നെയാണ്

അദ്ധ്യായം 04 പോര്‍നിലങ്ങള്‍   പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു

അദ്ധ്യായം -3 ബാനസ് വാടി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. വിച്ചു ജനാലക്കരികിലുള്ള സീറ്റിലാണ് ഇരുന്നത്.ബഹുനിലക്കെട്ടിടങ്ങളും ,വാഹനങ്ങൾ തിങ്ങി നിറഞ്ഞ

അദ്ധ്യായം 03 മുന്നിലെ വഴി ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ

അദ്ധ്യായം:2   അപ്പാർട്ട്മെന്റിന്റെ വാതിൽക്കലെത്തിയതും വിച്ചു ഞെട്ടിപ്പോയി.ഷൂ റാക്കിൽ ചെറിയമ്മയുടെ ചെരിപ്പുകൾ ഇരിക്കുന്നു. ദൈവമേ ഇന്നു നേരത്തെയെത്തിയോ.സാധാരണ ചെറിയമ്മ ഓഫീസിൽ

അദ്ധ്യായം 02 കതിര്‍നിലങ്ങള്‍ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം

അദ്ധ്യായം -1 മാരി ഗോൾഡ് ഗാർഡൻസിലെ ക്ലബ്ബ് ഹൗസിനു മുൻപിലുള്ള വിശ്രമസ്ഥലത്ത് വിച്ചു തളർന്നിരുന്നു. വൈകിട്ട് ആറു മണിക്ക് ഫുട്ബോൾ

അദ്ധ്യായം 13 മോന്റെ തലയും മേലും തുവർത്തിക്കൊണ്ട് കടന്നുവന്ന മേരിമ്മ അവനെ താഴെ നിർത്തി ഓടിവന്ന് കെട്ടിപ്പിടിക്കുമ്പോൾ മാത്രമാണ് അത്

കാരൂർ സോമൻ, ചാരുംമൂടിന്റെ ആത്മീയ നോവൽ “കാവൽക്കാരുടെ സങ്കിർത്തനങ്ങൾ” ആരംഭിക്കുന്നു. അദ്ധ്യായം 01 ദേശാടനക്കിളികള്‍   ആദിയില്‍ ദൈവം ആകാശവും

അദ്ധ്യായം12   ബേവച്ചനും സോളിയും പറഞ്ഞതു പോലെ രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം കോരച്ചൻ കടയിലേക്കും .ചാക്കോച്ചൻ പറമ്പിലേക്കും .

അദ്ധ്യായം 11 അകലം അല്പം കൂടുതലായതിനാൽ വീട്ടിൽ പോകാൻ പറ്റാതെ കടിച്ചു പിടിച്ചാണ് സോളി കാലായിൽ കഴിഞ്ഞു കൂടിയത്. അപ്പോഴാണ്

അധ്യായം 10   ഒന്നും രണ്ടും വിരുന്നുവിളികൾ. അത്യാവശ്യം വിളിക്കേണ്ടവർ മാത്രം വിളിക്കുകയും ഊണൊരുക്കുകയും ചെയ്തു. സോളിക്ക് ഒന്നും അത്ര

അദ്ധ്യായം 9 നാലു ദിവസങ്ങൾ നാലു യുഗങ്ങൾ പോലെയാണിഴഞ്ഞു നീങ്ങിയതെന്നവനു തോന്നി. പകലുകളിൽ പടിക്കൽ വന്നു നിൽക്കുന്ന കാറിൽ പല

അദ്ധ്യായം 8 മറ്റൊരു മുറിയിൽ ആണ് മണിയറ ഒരുക്കിയിരുന്നത്. രണ്ടാം നിലയിൽ. നല്ല വിശാലമായ മുറി.ഒറ്റ മകൾ മാത്രമുള്ള ഒരു

അദ്ധ്യായം 7 അപരിചിതമായ അന്തരീക്ഷം. ബേവച്ചനും ഒരു അന്യനെപോലെ ആ വീട്ടിൽ ഒറ്റപ്പെട്ടു. ഒരു ദിവസം മുഴുവൻ കല്യാണത്തിരക്ക്