LIMA WORLD LIBRARY

നോവൽ

തിരക്കേറിയ വീഥിയിലേക്ക് അവള്‍ തളര്‍ച്ചയോടെ നോക്കി. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. സ്ഥലത്തെ മുന്‍ എം.എല്‍.എയുടെ മകനാണ്, തമ്പി പാറമട.

ഇനിയെന്റെ വീട്ടില്‍ നീ കാലുകുത്തരുതെന്ന് സ്വന്തം അച്ഛന്‍ പറഞ്ഞത്. പക്ഷേ, അന്ന് താങ്ങും തണലുമായി അവനുണ്ടായിരുന്നു. ആ അവനാണിപ്പോള്‍ ഒരു

മൊബൈല്‍ ഫോണ്‍ ചെവിയില്‍നിന്നെടുത്ത് അതിലേക്കൊന്നു തുറിച്ചു നോക്കി സിന്ധു. മുഖത്തെ പ്രകാശം മാഞ്ഞു. റിങ്ങുണ്ട്. എത്ര വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡു

വഴിയില്‍ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സില്‍ മലപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോള്‍ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടില്‍

ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് എത്തിയ നിമിഷങ്ങളില്‍ ബോധതലങ്ങള്‍ ആദ്യം തിരഞ്ഞത് ആ മുഖമാണ് എവിടെ ?എനിക്ക് കിഡ്‌നി ദാനമായി നല്‍കിയ

ഡോക്ടറും ശാരിയും നീലുവിന്റെയ ടുത്തേക്ക് വന്നപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി, മാനസികാ ശുപത്രിയിലേക്ക് കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. ‘എന്താ നീലു

തലേദിവസത്തെ ഉറക്കം ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണം കൊണ്ടോ ഒക്കെ ആവാം നീലു വളരെ പെട്ടെന്ന് ഉറങ്ങി. നേരത്തെ സാരിയുടെ ഭര്‍ത്താവ്

എന്റെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, ദിനങ്ങള്‍ കൊഴിയുന്തോറും ആ പേരിട്ടവരോട്

കോളിങ് ബെല്ലിന്റെ ശബ്ദംകേട്ട് പാതിയുറക്കത്തില്‍ നിന്ന് നീലവും അടുക്കളയില്‍ നിന്നും സരളമ്മയും ഒരുമിച്ചാണ് ഡോറിനടുത്തെത്തിയത്. ‘ മോളുറങ്ങിപ്പോയോ..? ‘ നീലുവിനോടായവര്‍

മറുപടികള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴേക്കുനോക്കി. നരച്ച വന്ധ്യമേഘങ്ങള്‍ക്കിടയിലൂടെ സിലിക്കണ്‍ വാലി രേഖാചിത്രമെന്ന പോലെ തെളിഞ്ഞുനില്‍ക്കുന്നു. നല്ലൊരുറക്കത്തിലായിരുന്നു മോഹന്‍.. എല്ലാം

ശാരിയും അച്ഛനും വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ മരണത്തിന്റെ നിശ്ശബ്ദത അവര്‍ക്കനുഭവിച്ചറിയാനാകുമായിരുന്നു. നീലു വും അമ്മയും മൂകത ശ്വസിക്കുന്നത്‌പോലെ തോന്നി. അമ്മുമ്മയുടെ

പുതുവഴികള്‍ തേടി ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നു മോഹനു മനസിലായി. കമ്പനിയില്‍നിന്നും എത്രയും വേഗം ജോലിക്കു ഹാജരാകണമെന്നുള്ള അറിയിപ്പുകള്‍ പലതായി.

അരിച്ചിറങ്ങുന്ന തണുപ്പിലും കുളിച്ച്,വസ്ത്രം മാറി മുറിയിലേക്കുവന്ന ശാരി , ആകാശനീലിമ ഉമ്മവച്ചുറക്കുന്ന മലനിരകളിലേക്ക് കണ്ണുനട്ട്, ജനലഴിയില്‍ പിടിച്ചുനില്‍ക്കുന്ന നീലുവിന്റെ കണ്ണുകളിലൂടെയൊഴുകുന്ന

ഇടര്‍ച്ചകള്‍ അപ്പന്റെ ചാരുകസേരയില്‍ കഴിഞ്ഞുപോയ സംഭവങ്ങളുടെ തീഷ്ണതയില്‍ വെന്തുരുകി കിടക്കുകയാണ് മോഹന്‍. ബിന്ദുവിന് ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു താനും സരളയും

ജീവിതം വാക്കുകളേക്കാള്‍ പ്രവൃത്തിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതായിരിക്കണം. അതിന് നമുക്ക് നിലപാടുകള്‍ ആവശ്യമാണ്. അധികം സംസാരിക്കാതെ ജീവിതം സുവിശേഷമാക്കിയ അനേകം ധന്യരെ ചരിത്രത്തില്‍