LIMA WORLD LIBRARY

നോവൽ

ഡിഗ്രിക്ലാസ്സ് കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന ദിവസങ്ങളില്‍ എല്ലാറ്റിനോടും ഒരു വിരക്തി തോന്നിയിരുന്നു നീലുവിന്. ഒരു വൈകുന്നേരം രമേശ് അമ്മയോട് ചോദിക്കുന്നതവള്‍

കനലുകള്‍ എരിയുന്നു രവി പടിയിറങ്ങിപ്പോകുമ്പോഴും അവന്റെ വാക്കുകള്‍ ബിന്ദുവിന്റെ കാതുകളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു. കൊഴിഞ്ഞുപോകുമെന്നു കരുതിയ ജീവിതം വീണ്ടും തളിര്‍ത്തു

മുറിയില്‍ തളംകെട്ടി നിന്ന മൂകതയിലേക്ക് നീലുവിന്റെ മനസ്സില്‍നിന്നും ഓര്‍മ്മകളുടെ സുഗന്ധം പരന്നൊഴുകാന്‍ തുടങ്ങി. ‘ ഞാനൊന്ന് ഫ്രഷാവട്ടെ നീലു ‘

രതി ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍

പുറത്ത് തണുപ്പിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങി.തുറന്നിട്ട ജനല്‍പ്പാളി യിലൂടെ കടന്നുവന്ന കാറ്റില്‍ കിടപ്പുമുറിയിലെ നീലക്കര്‍ട്ടനുകള്‍ അനുസരണയില്ലാതെ ആടിയുലയുന്നുണ്ട്.ചുവരിലെ ക്ലോക്ക് അലോസരപ്പെടുത്തിക്കൊണ്ട് ശബ്ദിച്ചപ്പോഴാണ്

രതി ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍

പതിവുപോലെ സന്ദീപ് രാവിലെ ഒമ്പതരയ്ക്ക് തന്നെ ആര്‍മി ഓഫീസിലേക്ക് പുറപ്പെട്ടു.. വാതില്‍പ്പടിയില്‍ ചാരിനിന്നിരുന്ന നീലിമയുടെ കവിളില്‍ ചെറുതായി തട്ടിയെങ്കിലും അവളുടെ

മാറ്റങ്ങള്‍ തെക്കേത്തൊടിയില്‍ ഗോപാലനെ ദഹിപ്പിച്ചിടത്ത് വിളക്കു മിന്നിക്കത്തുന്നു. കാറ്റിലാടിയും ഇടയ്ക്കു മങ്ങിയും പിന്നെ തെളിഞ്ഞും കത്തുന്ന ആ ഒറ്റത്തിരി വിളക്കിനു

സ്‌നേഹത്തിനായി ദാഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല. ആഴി പോലെ അഗാധവും അനന്തവുമായ ഒരു സ്‌നേഹം നമ്മളൊക്കെ കൊതിക്കുന്നുണ്ടെങ്കിലും ഇന്നിലെ സ്‌നേഹ

ഗോപാലന്‍ എഴുന്നേറ്റപ്പോള്‍ നേരമേറെ വൈകിയിരുന്നു. വല്ലാത്ത ശരീരവേദന. പേശികളിലാകെ സൂചികുത്തും പോലെ. ഇന്നലെ പിള്ളേര്‍ക്കൊപ്പം മുറ്റത്ത് വെറുതെ ഓടിക്കളിച്ചിരുന്നു. ആനന്ദ്

ആഗ്രഹങ്ങള്‍ സംഭവങ്ങളറിഞ്ഞപ്പോള്‍ ഗോപാലനും വലിയ വിഷമം തോന്നി. ആ പെങ്കൊച്ചിന് ഇത്രയും വലിയ രോഗം ഉണ്ടെന്നു ആരും അറിഞ്ഞതേയില്ല. അതേക്കുറിച്ചൊന്നും

അധ്യായം-11 നാടിന്‍റ ഗന്ധം   രാവിലെ ആറിനായിരുന്നു അവരുടെ ഫ്ളയ്റ്റ് നെടുമ്പാശേരിയില്‍ എത്തിയത്. ചെക്കിങും മറ്റും കഴിഞ്ഞു പിന്നേയും ഒരു

അധ്യായം-10 ആര്‍ത്തികള്‍ സരളയൊന്നും പറഞ്ഞില്ല…- രവിയുടെ ആകാംഷ ഇരട്ടിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും സമയമേറെയുണ്ടെങ്കിലും രവിക്കു കാത്തിരിക്കാന്‍ കഴിയില്ലല്ലോ. എങ്ങിനെയെങ്കിലും സരളയെ