LIMA WORLD LIBRARY

സ്വദേശം

സ്ഥൂണാ നിഖനന ന്യായം ” സ്ഥൂണം എന്നാൽ എന്താ ?, “ ” തൂണ് ! “ “നിഖനനം ?”

ഗേറ്റിനു പുറത്തു ലഭിക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി അവൻ കാത്തു നിന്നു. ഗേറ്റിനുള്ളിൽ അവനെ നോക്കി കുരക്കുന്ന അവന്റെ വർഗ്ഗത്തിൽ

“അമ്മ അയാളോട് ഇറങ്ങിപ്പോകാൻ പറയണം. പറഞ്ഞേ പറ്റൂ” സുമാമണിക്ക് ളടലിലൊരു തരിപ്പാണ് തോന്നിയത്.മകളുടെ കണ്ണുകളിലെ തിളച്ചു മറിയുന്ന അഗ്‌നിയിൽ

രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി….ഏഴു മണിക്ക് ആണ് ബലിതർപ്പണം. കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ ഇലയിൽ നെയ്യും

  ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും പ്രചോദനം കിട്ടിയിട്ടാണോ എന്ന് പറയാൻ

ഊമയായ പിങ്കി വളരയേറെ സംസാരിക്കാൻ കൊതിച്ചു. സംസാരശേഷിയില്ലാത്തതുകൊണ്ട് മറ്റൊരു ലോകത്തേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പോലെ പലപ്പോളും അവൾ ഒതുങ്ങി നിൽക്കാൻ ആഗ്രഹിച്ചു.

ഞാൻ നഴ്സറിയിൽ പഠിക്കുമ്പോഴാണ് അച്ഛൻ ദുബായിലേക്ക് പോയത്…   വൈകുന്നേരങ്ങളിൽ അച്ഛൻ്റെ കൈയിൽ നിന്നും കിട്ടിയിരുന്ന മധുരപലഹാര പൊതി ഇനി

ജൂൺ മാസത്തിലെ മൂന്നാം ഞായർ.പള്ളിയിയിൽ പോകുന്ന ശീലം ഉള്ളതിനാൽ രാവിലെ തന്നെ ഉണർന്നു.കിടക്കയിൽ കിടന്നുകൊണ്ട് മൊബൈൽ ഫോൺ കയ്യിലെടുത്ത് ഓൺ

വിയർപ്പുതുള്ളികൾ പൊടിയുന്ന തുടിപ്പുവറ്റിയ മേൽച്ചുണ്ടും കവിളുകളും സാരിത്തുമ്പുകൊണ്ട് അമർത്തി തുടച്ച്,മാർക്കറ്റിൽ വില കുറച്ചു പച്ചക്കറികൾ വിൽക്കുന്ന സ്ഥലത്തേക്ക് ഉമ ധൃതിയിൽ

ഒറിയോ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയാണ്.യജമാനൻ വളരെ ഓമനിച്ചാണ് അവനെ വളർത്തുന്നത്..രാവിലെ ഗേറ്റിനടുത്തു ചെന്ന് പത്രമെടുത്തു കൊണ്ടുവരുന്നത് അവന്റെ ജോലിയായിരുന്നു.യജമാനന്റെ കുട്ടിയെ

ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ

“വട്ടൻ ബാബു” കോയിക്കൽ കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ വന്നതറിഞ്ഞു കുറെ സുഹൃത്തുക്കൾ കോയിക്കൽ എത്തി. ചിന്തക്കനാലിൽ വനം വകുപ്പ്

പാർക്കിംഗ് ലോട്ടിൽ വച്ചു നന്ദയെ കണ്ടത് വളരെ യാദൃശ്ചികമായാണ്. ഏകദേശം രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു പരസ്പരം കണ്ടിട്ട്. ‘അർജുൻ വാട്ട്‌

ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു.ഒന്നിനും ഒരു ഉർജ്ജസ്വലത ഇല്ലായ്മ, തന്റെടക്കുറവ്,മറവി അങ്ങനെ പലതും.അപ്പോഴാണ് അടുത്ത

സൂര്യൻ ചോദിച്ചു, “കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?” “രണ്ടുമല്ല . ഉദയമായാൽ എണീക്കണം , അസ്തമിച്ചാൽ ഉറങ്ങണം . രണ്ടും