
എല്ലാവരിലും ഏറ്റവും സുന്ദരിയാണന്നു പറഞ്ഞു പറ്റിച്ചു. എല്ലാവരുടെയും അധികാരി ആയി വാഴാൻ കൊതിച്ചു . ഹൃദയത്തിന്റെ രാജാവായി വാഴാൻ യോഗ്യനെ
ദുഃഖം : രണ്ടു കണ്ണീർ കണങ്ങളാൽ ഒട്ടിച്ചു വെച്ച രണ്ടക്ഷരങ്ങൾക്കിടയിൽ ഒരു കടലൊളിപ്പിച്ചു വെച്ച വാക്ക് : കടൽ വറ്റിച്ച
കരയാൻ കണ്ണീരു വേണ്ടാ! (ചന്ദ്രിക പൊഴിച്ചുനിന്ന ചാന്ദ്നിക്കൊരു അന്ത്യാഞ്ജലി) പലപ്പോഴും, പലതിനും പ്രതിഷേധസൂചകമായും അല്ലാതെയും കരഞ്ഞതിലേറെയും തൂലികകളാണ്; അതിൽനിന്നുതിർന്ന അക്ഷരങ്ങളാണ്!
ഷൊർണൂർ കൊളപ്പുള്ളി എസ്. എൻ. ട്രസ്റ്റ് ഹൈസ്കൂളിൽ- പത്താം ക്ളാസ്സിൽ പഠിക്കുന്ന അർച്ചന വി.ആർ. എഴുതിയ കവിത. രചനയ്ക്കൊപ്പം അർച്ചന
നാരീപൂജകളുടെ നാട് കൊട്ടിഘോഷിക്കപ്പെട്ട മതേതരത്വം എന്നിട്ടോ ഭാരതമെന്നു കേട്ടാലറപ്പാകും ലോകരാഷ്ട്രങ്ങൾക്ക്. മനസാക്ഷിയുള്ളവർ മാത്രം കരയുക മണിപ്പൂരിലെ പെൺമക്കളെയോർത്ത്. ഈ ദുരവസ്ഥ
1,താരകം പൂക്കുന്ന നേരം ************************** ദൂരെ ദൂരെയൊരു താരകമുണ്ടതിൽ നിൻ ചുംബനവും. 2,തൂലിക ************ തനിയെ തുഴയുന്ന തോണിയിലെന്റെ തൂലികയാണ്
മറക്കപ്പെടാതിരിക്കാനായിരിക്കാം ചില വിശേഷപ്പേരുകൾ കുട്ടികൾക്കിടുന്നത് ഇതുവരേക്കും, ആരും കേൾക്കാത്തൊരു പേരിട്ടു വിളിക്കപ്പെട്ടില്ലിതുവരെ- യെങ്കിലെന്ത് … സ്വയം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ വിളിക്കപ്പെടേണ്ടുന്ന പേര്
ദൂരെ ദൂരെ ചെങ്ങന്നൂരിൽ സർക്കാർ ഐ.റ്റി.ഐയിൽ പഠനം. എഴുപത്തേഴിൽ നട്ടപ്പാതിര നേരത്തുള്ളൊരു യാത്ര. പൊട്ടിച്ചൂട്ട് തെളിച്ചൂ ഞാനെൻ മൺ പാതയിലൂടെ
ഞൊടിയിടക്കാണൊരുവൾ പതിമൂന്നിൽ നിന്ന് മൂന്നു മക്കളുടെ അമ്മത്തണലിലേക്ക് കുതിച്ചോടിയത് സ്നേഹക്കാടായത് കാട്ടുവഴികളിൽ വ്യാപരിച്ചത് ! ചിന്തിത്തെറിച്ച വിമാനച്ചിറകുകൾ വകയാനില്ല നേരമെന്ന്
രാഗലോലമായി അനുരാഗ മഞ്ചലിലേറി നാം നിത്യ വിസ്മയമായിടുന്നു നിർമ്മല സ്നേഹ മഴയായി രാഗലോല….. കാരണങ്ങളേതുമേ പറയാവതല്ല നിശ്ചയം ജനിമൃതികൾക്കപ്പുറം തുഴ
കരിവാളിപ്പും ക്യാൻസറുംവരെ മാറ്റുന്ന ഒറ്റമൂലി വിറ്റുപജീവനം നടത്തുന്നയാൾ സർക്കാരാശുപത്രിയുടെ വിയർപ്പ് നാറുന്ന പനിവാർഡിലൊരു മൂലയിലിരുന്നിങ്ങനെ പിറുപിറുത്തു “ഈ വ്യവസ്ഥിതിയാണ് മാറേണ്ടത്
നഗരം നഗരം മഹാസാഗരം ഒഴുകുന്നു പായുന്നു നഗരം ക്ഷമയില്ല സമയമില്ലാർക്കും വേഗം അതിവേഗമെങ്ങും അമ്പരചുംബികൾ വിണ്ണോളാമെത്തി എങ്ങും മനുഷ്യനെ തളച്ചിടുന്ന
പേമാരി വന്നുകൊണ്ടിരുന്നു കൂടെ മിന്നലിന്റെ ചിലങ്കകൊട്ടും അകലെയെവിടെയോ ഞാൻ നിന്നെ തിരയുന്നുണ്ട്. ഭയമൊന്നുമില്ല എങ്കിലും ഒരു ധൈര്യക്കുറവ് തുറന്നു സമ്മതിക്കുന്നില്ലെങ്കിലും
പച്ചപിടിക്കാനെന്തുoചെയ്യാനായി പഠിച്ച പണിപതിനെട്ടുംപയറ്റുന്നോർ പതികേടു വരുത്തുന്ന പണിയിൽ പടുതിരികത്തുന്നിവിടമാകവേ . പഴുതുനോക്കിപൂർവ്വം മറന്നോർ പേക്കൂത്തുകാട്ടുന്നപൊടികൈകളിൽ പൊലിഞ്ഞുപോകുന്നപ്രവണതകൾ പുഴുകുത്തുകളൊക്കെകളങ്കമായി. പെരുവഴിതന്നന്ത്യം ശരണമായി
ഇങ്ങനെ ചിന്തകൾ പലതും കയറിയിറങ്ങിയൊടുവിൽ ചരിഞ്ഞു വീണൊരു കൊമ്പനാണ് ഞാൻ. ദിക്കറിയാതെ ദിശയിറിയാതെ സഞ്ചരിച്ചും, ദിനങ്ങൾക്കൊപ്പം വഴക്കിട്ടും സമയചക്രത്തിൽ പലകുറി
By pressing the Subscribe button, you confirm that you have read our Privacy Policy.