LIMA WORLD LIBRARY

ബുക്ക് റിവ്യൂ

കാലത്തിന്റെ അകവിതാനങ്ങള്‍ കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്താണ്…..അന്ന് ഫ്രാന്‍സിനെ അറിയുന്നതിനു മുന്‍പ് മനസ്സില്‍പ്പതിഞ്ഞ നാലു് പേരുകളുണ്ടായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഡാവി ഞ്ചിയുടെ മോണാലിസയും വിക്ടര്‍

കാരൂര്‍ എഴുതുമ്പോള്‍ കാലം അതിന്റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്‌കാരിക തലത്തിലേക്ക്

മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍. അത് ഒരേകാലം ജീവിതത്തിലേക്കും

ലിമ ഓണ്‍ലൈന്‍ ലൈബ്രറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, മികച്ച സാഹിത്യകാരിയും, പൊതുപ്രവര്‍ത്തകയുമായ ശ്രീമതി മിനി സുരേഷിന്റെ ബാലസാഹിത്യകൃതിയായ ഐസ്‌ക്രീം മധുരം

എസ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:- ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ

കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകള്‍ പലതുള്ള ജോണ്‍സണ്‍ ഇരിങ്ങോളിന്റെ കഴുമരത്തിലേക്കുള്ള വഴി എന്ന പുതിയ കഥാസമാഹാരത്തെ പ്രസ്തുത കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള

പ്രമുഖ പ്രവാസസാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്റെ ‘കാലാന്തരങ്ങള്‍’ നോവല്‍ ജീവിതത്തിലെ ദുഃഖസാന്ദ്രവും സുഖകരവുീ ദുഷ്ടലാക്കുകളും നിറഞ്ഞ അനുഭവങ്ങള്‍ ഒരു പൂവ്

റേഡിയവും പൊളോണിയവുമൊക്കെ കണ്ടുപിടിച്ച മാഡം മേരി ക്യൂറിയെക്കുറിച്ച് ഉപരിപ്ലവമായ അറിവുകള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ക്കിടയില്‍ ദോഷകരമായ വികിരണങ്ങള്‍

ഹഫ്‌സത്ത് അരക്കിണര്‍ എന്ന എഴുത്തുകാരിയുടെ വ്യത്യസ്തമായ ‘കൊറ്റച്ചി എന്ന കഥയിലെ ‘കൊറ്റച്ചി എന്ന കഥാപാത്രം എന്റെ വായനയിലെ മറക്കാനാവാത്ത കഥാപാത്രമാണ്.

എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പേരാണ് ചെന്താമര. ഉണങ്ങാത്ത ആ മുറിവില്‍ നിന്നും ചോരത്തുള്ളികള്‍ ഇപ്പോഴും ഒഴുകുന്നുണ്ട്. സഹജീവിയുടെ കഴുത്തരിയാന്‍ കൊടുവാള്‍

പ്രിയമുള്ളവരെ, ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ ഒരു വായനാനുഭവമാണ്. പ്രിയസുഹൃത്ത് ശ്രീ.ബിനു മനോഹറിന്റെ ‘ശിശിരഗിരിയുടെ മധുമൊഴികള്‍’….

‘നീയറിയാതെ നിന്‍ ചുണ്ടില്‍ നിഗൂഢസ്മിതങ്ങള്‍ വിടര്‍ത്തുന്ന സ്വപ്നങ്ങളെന്റേതുമല്ലയോ”ഓ. എന്‍. വി. യുടെ ‘ശാര്‍ങ്ഗപ്പക്ഷിക’ളിലെ വരികളാണിവ.ഉൃ. മായാ ഗോപിനാഥിന്റെ ബോധശലഭങ്ങള്‍ വായിച്ചപ്പോള്‍

ശിശിരനിലാവിലെ സ്‌നേഹക്കുളിര്‍ ആസ്വദിച്ചുള്ള ഒരു തീര്‍ത്ഥാടനമാണ് ഈ നോവല്‍ വായന. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണങ്ങള്‍ ആണ് ഈ നോവലിലെ ഓരോ

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ രചിച്ച ‘കോഴി’ എന്ന കഥയിലെ നായകനായ നാണപ്പന്‍ വലിയൊരു സാമൂഹ്യ വിമര്‍ശകന്‍ തന്നെയാണ്.