
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ച കെ.ശങ്കരനാരായണനേപ്പറ്റി പറഞ്ഞത് ‘കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്‍റെ മുഖമെന്നാണ്. അദ്ദേഹത്തിന്‍റെ പൊതുപ്രവര്‍ത്തനം വിദ്വേഷം, വിഭാഗീയതയിലല്ല
പാശ്ചാത്യർ പുസ്തകങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നവരാണ്. അവരുടെ മുറികളിൽ കൈകളിൽ പുസ്തകങ്ങളില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരം പോലെയാണ്. നൂറ്റാണ്ടുകളായി അവർ കെട്ടിപ്പൊക്കിയ പുസ്തകപുരയിലേക്ക്
തലയില്ലാത്ത സോഷ്യല്‍ മീഡിയ വളര്‍ന്നതോടെ പുകഴ്ത്തുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് എതിരാളികളെയും ഏറെ കിട്ടുന്ന കാലമാണ്. സത്യം തുറന്നു പറഞ്ഞ
സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു്
കണ്ണുതുറന്നു നോക്കിയാല്‍ മൃഗീയാധികാരമുള്ള, കായികശേഷിയുള്ള പല രാജ്യ-ദേശങ്ങളെയെടു ത്താല്‍ ആഹ്ളാദത്തെക്കാള്‍ അമ്പരപ്പാണ് കാണുക. സാഹിത്യകാരന്‍ അശോകന്‍ ചരുവിലിന്‍റെ വാക്കുകള്‍. ‘നിലനില്‍ക്കുന്ന
നമ്മുടെ ധനമന്ത്രി ഉറക്കിളച്ചും കഷ്ടപ്പെട്ടും കടമെടുത്തും വിഖ്യാത വിദൂര മിസൈൽ പോലെ ദീർഘവീക്ഷണത്തോടെ വികസിപ്പെച്ചെടുത്ത ബജറ്റിന് യാഥാർഥ്യവുമായി പുലബന്ധമില്ലെന്ന് പ്രതിപക്ഷ
യൂറോപ്പിന്‍റെ മാനവസംസ്കാരം നിലനില്‍ക്കുന്നത് ദീര്‍ഘമായ യുദ്ധ പോരാട്ടങ്ങളുടെ, അധിനിവേ ശത്തിന്‍റെ ചരിത്രമാണ്. വര്‍ത്തമാനകാല രാഷ്ട്രീയത്തിലും നമ്മളത് കാണുന്നു. ഞാന്‍ നടന്ന
കേരള സംസ്കാരത്തിന് ഏല്‍ക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാത കങ്ങള്‍. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മല്‍സ്യ
സര്‍ക്കാരിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ ആത്മകഥ പലര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്.
ഇന്ന് സത്യത്തിനും മരണഗന്ധമാണ്. നമ്മുടെ ദാര്‍ശനിക വീക്ഷണങ്ങളായ സത്യവും നീതിയും ദീര്‍ഘശ്വാസം വലിക്കുന്നു. സത്യം പറയുന്ന വിപ്ലവകാരികളെയാണ് നല്ല ഭരണാധിപന്മാര്‍,
ലോക ഭൂമി ശാസ്ത്രത്തിൽ ചരിത്രം ഉറങ്ങിക്കിടക്കുന്ന ദേശങ്ങൾ ഉണർന്നു വരുന്നത് സമർത്ഥരായ ഭരണാധിപന്മാരും സർഗ്ഗ പ്രതിഭകളും ഉള്ളതുകൊണ്ടാണ്. ഈ അവസരം
കേരളത്തിലെ പ്രമുഖ ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.കെ.എം.ജോര്‍ജ് 1914-ല്‍ ഇടയാറന്മുളയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു അദ്ദേഹം 1951-ല്‍ മദ്രാസ് സര്‍
നിത്യവും കാണുന്ന പംക്തികള്‍പോലെ നമ്മുടെ പൊലീസ് വകുപ്പ് ഭീതിപ്പെടുത്തുന്ന അനശ്വര തയിലേക്ക് വളരുകയാണ്. സ്വീഡന്‍ സന്ദര്‍ശിച്ച ഒരു വ്യക്തി എന്ന
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ നടപടി സ്വാഗതാർഹമെന്ന് പൊതു പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ
ബ്രിട്ടനെക്കുറിച്ചു പറയുമ്പോൾ സാമ്രാജ്യത്വവും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കോളനിവത്കരണവും അടക്കമുള്ള കാര്യങ്ങൾ പരാമർശിക്കാതെ പോകാൻ കഴിയില്ല. ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ,
By pressing the Subscribe button, you confirm that you have read our Privacy Policy.