
തട്ടാൻ ഷാജി..!! ഞങ്ങൾക്കുള്ള ഏക ഹിന്ദു സുഹൃത്താണവൻ. ഓണക്കാലം വന്നാൽ ഞങ്ങളുടെയെല്ലാം ആകെയൊരു പ്രതീക്ഷ അവനിലാണ്..! ഷാജിയില്ലാത്ത നേരത്ത് ഞങ്ങൾ
കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്ന ഒരു നാടായിരുന്നു കേരളം. അന്ന് കാണം വിൽക്കേണ്ടി വരുന്ന ഒരവസ്ഥ
മണിക്കുട്ടന് അക്കാദമി അവാര്‍ഡ് കാരൂര്‍ സോമന്‍, ചാരുംമൂട് ആര്‍ത്തുലയ്ക്കുന്ന തിരകള്‍ പോലെ ലണ്ടന്‍ നഗരമുണര്‍ന്നു. നഗരം കാണാനെത്തിയ കവി ഗംഗാധരനും
വലിയ തിരക്കുള്ള ആ മഹാ നഗരത്തിലെ തിരക്കുള്ള ഹോസ്പിറ്റൽ കാന്റീനുമുന്പിൽ വെച്ചാണ് ശാലിനിയെ ആദ്യമായി കാണുന്നത് .അവിടെ ഭക്ഷണം കഴിക്കാൻ
ഗേറ്റിനു പുറത്തു ലഭിക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി അവൻ കാത്തു നിന്നു. ഗേറ്റിനുള്ളിൽ അവനെ നോക്കി കുരക്കുന്ന അവന്റെ വർഗ്ഗത്തിൽ
“അമ്മ അയാളോട് ഇറങ്ങിപ്പോകാൻ പറയണം. പറഞ്ഞേ പറ്റൂ” സുമാമണിക്ക് ളടലിലൊരു തരിപ്പാണ് തോന്നിയത്.മകളുടെ കണ്ണുകളിലെ തിളച്ചു മറിയുന്ന അഗ്‌നിയിൽ
സിംഹഭാഗ ന്യായം സിംഹഭാഗം എങ്ങനെ വന്നു? കഥ ഇങ്ങനെ: ഒരിക്കലൊരിക്കൽ ഒരു കാട്ടിൽ ഒരു സിംഹംപറഞ്ഞു. ” നമുക്കൊന്നിച്ച് വേട്ടയാടാം
രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി….ഏഴു മണിക്ക് ആണ് ബലിതർപ്പണം. കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ ഇലയിൽ നെയ്യും
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും പ്രചോദനം കിട്ടിയിട്ടാണോ എന്ന് പറയാൻ
ഹോട്ടൽ നടത്തിപ്പുകാരിയാണ് പാത്തുമ്മ . എന്തിനും ഏതിനും കണക്ക് വെക്കുന്നവൾ. എന്നാലും എല്ലാം വളരെ വാത്സല്യത്തോടെ മാത്രമേ പറയൂ. ഭർത്താവിന്റെ
ഞങ്ങൾ മുട്ടുചിറയിലെത്തുമ്പോൾ രണ്ടു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. വെയില്‍ മാഞ്ഞുതുടങ്ങിയിരുന്നു. മുഖം വീര്‍പ്പിച്ച് പെയ്യാനൊരുങ്ങി നില്‍ക്കുന്ന ആകാശത്തിനുതാഴെ ഇലകള്‍ ചേതനയറ്റുകിടന്നിരുന്നു. മരണം
മണ്ണിലെ മനുഷ്യർ കൊറോണ മൂലം മരിച്ചുവീഴുന്നതും പിന്നീടുള്ള ജനങ്ങളുടെ ജീവിതം കണ്ട്, മണ്ണിലെ ദേവന്മാർ സങ്കടപ്പെട്ട് അവർ ഒരു തീരുമാനത്തിലെത്തി.
ശങ്കുണി മേനോൻ . അന്തരിച്ചു. വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു. രാവിലെ പത്ത് മണിയോടെ
ഊമയായ പിങ്കി വളരയേറെ സംസാരിക്കാൻ കൊതിച്ചു. സംസാരശേഷിയില്ലാത്തതുകൊണ്ട് മറ്റൊരു ലോകത്തേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പോലെ പലപ്പോളും അവൾ ഒതുങ്ങി നിൽക്കാൻ ആഗ്രഹിച്ചു.
ഞാൻ നഴ്സറിയിൽ പഠിക്കുമ്പോഴാണ് അച്ഛൻ ദുബായിലേക്ക് പോയത്… വൈകുന്നേരങ്ങളിൽ അച്ഛൻ്റെ കൈയിൽ നിന്നും കിട്ടിയിരുന്ന മധുരപലഹാര പൊതി ഇനി
By pressing the Subscribe button, you confirm that you have read our Privacy Policy.