LIMA WORLD LIBRARY

കഥ

ഒടുവില്‍ തുളസി അങ്ങനെയൊരു തീരുമാനത്തിലെത്തി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം…… പോകണം…… ഇവിടെ നിന്ന് പോകണം. അച്ഛന്റെ കാല്‍ തൊട്ട്

മീന ചൂടില്‍ വെന്തുരുകയായിരുന്ന ഭൂമിയുടെ മാറിലേയ്ക്ക് പൊടുന്നനെയാണ് കാര്‍മേഘം ചെയ്തിറങ്ങിയത്. ആ പേമാരിയില്‍ ഗ്രാമത്തിലെ തോടുകളും കിണറുകളുമൊക്കെ മഴ വെള്ളത്തില്‍

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ജീവിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുവെങ്കില്‍ യാദൃശ്ഞ്ചികം മാത്രം) മക്കൗണ്ടോ നഗരവും ചില്ലു മാളികയും

‘മിഖായേല്‍… ഒരു മറുപടി പറയൂ… ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല.’ മൗനത്തിന്റെ കൂടുതുറന്ന് അവന്‍ വാനിലേക്കുയരാന്‍ ശ്രമിച്ചു. ‘അരുത് മിഖായേല്‍…

‘എനിക്ക് അവിടെ പോയാലേ പറ്റുള്ളു..നീ കൂടെ വരണം ..’ അകലേക്ക് നോക്കി ഉറച്ച തീരുമാനത്തോടുകൂടിയാണ് പീതാംബരേട്ടന്‍ വത്സനോട് പറഞ്ഞത്. അച്ഛന്‍

കുളിര്‍മയുള്ള പ്രാഭാതത്തില്‍ മോഹനേട്ടന്റെ ചായക്കടയുടെ മുന്പിലിട്ടിരിക്കുന്ന കസേരയിലിരുന്ന് ആവി പൊങ്ങുന്ന ചൂട് ചായ ആസ്വദിച്ച് മൊത്തികുടിച്ചിരിക്കുമ്പോഴാണ് ആ വാര്‍ത്തയുമായി വേലുആശാന്‍

രാവിന്റെ രണ്ടാം യാമത്തില്‍ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം പടര്‍ന്നാല്‍ ഗന്ധര്‍വ്വസാന്നിദ്ധ്യം ഉണ്ടാവുമത്രേ! അവര്‍ ഭൂമികന്യകമാരെ വശീകരിക്കാന്‍ മണ്ണിലിറങ്ങുംപോലും! സങ്കല്പകഥകള്‍ ആണെങ്കിലും അവയ്ക്കുമുണ്ടൊരു

ഇരുളിന്റെ മറവുകളില്‍ പതുങ്ങിയിരുന്നിടത്തുനിന്നും വര്‍ധിച്ച വീര്യത്തോടെ കൂട്ടത്തോടെ വേഗത്തില്‍ അവര്‍ കടന്ന് വരും. പിന്നെ കൂര്‍ത്ത മൂര്‍ച്ചവരുത്തിയ ആയുധങ്ങള്‍ വെച്ച്

‘മിഖായേല്‍… ഒരു മറുപടി പറയൂ… ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല.’ മൗനത്തിന്റെ കൂടുതുറന്ന് അവന്‍ വാനിലേക്കുയരാന്‍ ശ്രമിച്ചു. ‘അരുത് മിഖായേല്‍…

ഉണ്ണിക്കുട്ടന്‍ അമ്മയോട് പിണങ്ങി മുറ്റത്തേയ്ക്ക് ഓടി … ഓട്ടത്തില്‍ മുറ്റത്ത് മറിഞ്ഞ് വീണ് മുട്ടുപൊട്ടിയത് ആരും കണ്ടില്ല എന്ന് ഉറപ്പ്

പുഴ ഒഴുകിക്കൊണ്ടിരുന്നു. കഥാകാരന്‍ ദാഹം തീര്‍ക്കാനാണ് പുഴയിലിറങ്ങിയത്. പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പുഴയുടെ സംഗീതം കഥാകാരന്‍ കേട്ടു. ആ സംഗീതത്തില്‍ കഥാകാരന്‍

നവാഗത എഴുത്തുകാര്‍ക്കുള കഥരചനാ മത്സരം. നടത്തുന്നത് രാജ്യത്തെ പേരു കേട്ട ‘ തൂലിക’ പ്രസിദ്ധീകരണ സ്ഥാപനം. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം.

”യാ അള്ളാ സലാ,സലാ..” മനസ്സും ശരീരവും മരവിപ്പിക്കുന്ന തണുപ്പിനെ ഭേദിച്ച് വാതിലില്‍ ശക്തമായ ഇടിയോടൊപ്പം അറബിയുടെ മുഴങ്ങുന്ന ശബ്ദം.അയാള്‍ ഉറക്കത്തില്‍

ഉപ്പേരിക്കുള്ള കായ വറവ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഓട്ടുരുളിയിലെ എണ്ണയില്‍ മൊരിഞ്ഞുകൊണ്ടിരിക്കുന്ന ശര്‍ക്കരവരട്ടിക്കുള്ള കായക്കഷണങ്ങള്‍ കണ്ണാപ്പയ്ക്ക് ഒന്നിളക്കിയിട്ടു. ഉത്തരമോള്‍ക്ക് ഏറെ ഇഷ്ടമുള്ള

ഇറ്റലിയിലെ സിബില്ലി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമത്തില്‍, അന്‍ത്തോണിയോ എന്നൊരു ആണ്‍കുട്ടി താമസിച്ചിരുന്നു. മരങ്ങള്‍ക്കിടയിലൂടെ മന്ത്രിക്കുകയും കാട്ടുപൂക്കളുടെ