LIMA WORLD LIBRARY

കഥ

കോപ്പൻ രാജന്റെ എഴുപതാം പിറന്നാൾ അദ്ദേഹത്തിന്റെ വസതിയായ വലിയ വീട് തറവാട്ടിൽ ആഘോഷപൂർവ്വം നടക്കുകയാണ്. വലിയ വീട്ടിൽ നാരങ്ങയുടെ ഗന്ധം

രവിമാഷ് ബഥനി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററാണ്. മാഷിന്റെ വീടിനടുത്താണ് സ്ക്കൂൾ. അതുകൊണ്ടുതന്നെ മാഷ് നടന്നാണ് സ്ക്കൂളിൽ പോകുന്നത്.വ്യായാമത്തിന്റെ ഭാഗമായും നടപ്പിനെ കണക്കാക്കുന്നു.പത്ത്മണിക്കാണ്

അയാൾ നാട്ടിലെ വലിയ ധനികനാണ് എന്നിട്ടോ, മറ്റുള്ളവർക്ക് യാതൊരു ഗുണവും ഇല്ല സഹജോരു കരുണ കാട്ടാത്തവനാണയാൾ പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവുമെല്ലാം

‘അമ്മൂമ്മേ‘, പശുവിനെ കറന്നു കൊണ്ടിരുന്ന സുഭദ്രാമ്മ തിരിഞ്ഞു നോക്കി. ഗീതുമോളാണ്. മുൻശുണ്ഠിയു० വാശിയും സ്വല്പം കൂടുതലാണ്. എന്താണാവോ ഇന്നത്തെ വിഷയം?

അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു. അസ്തമയ സൂര്യന്റെ

“ആരാണ്പ്പൊ , കുഞ്ഞയ്മീന്റെ മകള് , റുക്കിയാനെക്കെട്ടിച്ചോട്ത്ത് പോയി ഈ വിവരം ഒന്ന് അറിയിച്ച്വാ….. ? ഇന്നാല് ഓളെ ,

അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു. അസ്തമയ സൂര്യന്റെ

ഒരു പാവപ്പെട്ട കച്ചവടക്കാരന്റെ മകളാണ് ബിൻസിമോൾ.മറ്റു കുട്ടികളെപ്പോലെ നല്ല ഉടുപ്പുകളോ,കളിപ്പാട്ടങ്ങളോ ഒന്നും അവൾക്കില്ലായിരുന്നു.അതിലൊന്നും പരാതിയില്ലാതെ വളരെ സന്തോഷമായി അച്ഛനോടും.,അമ്മയോടുമൊപ്പം അവൾ

പിറന്നു വീണപ്പോൾ തന്നെ ഉമ്മ മരിച്ചു പോയ അനാഥത്വം പേറുന്ന ഒരു ബാല്യം ഉപ്പായുടെ കൈകളിൽ ലാളനകൾ കൊ ണ്ട്

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ

ജനാലയുടെ ചില്ലുഗ്ലാസ്സിലൂടെ നീലിമ ചാലിച്ച ആകാശം മുറിയിലേക്കിറങ്ങി വരുന്നുണ്ടെന്നയാൾക്കു തോന്നി. വെള്ളി മേഘക്കീറുകൾ നിരനിരയായി ഒഴുകി നീങ്ങുന്നതു കാണുവാനും നല്ല

നാട്ടിലെ അറിയപ്പെടുന്ന ബിസ്സിനസ്സുകാരൻ മനോഹരന്റെ കല്യാണം ഗംഭീരമായി നടന്നു. സുന്ദരിയും വിദ്യാസമ്പന്നയും കോടീശ്വരിയുമായ വധു. അയാളുടെ കിടപ്പുമുറിയിൽ അറബി അത്തറിന്റെ

ഒരു കാട്ടിൽ നൂറുവർഷത്തോളം പഴക്കമുള്ള ആൽമരമുണ്ടായിരുന്നു.എല്ലാ മരങ്ങളും ആ വൃക്ഷത്തെ മരമുത്തശ്ശി എന്നു വിളിച്ചിരുന്നു.മര മുത്തശ്ശിക്ക് മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച്

“ഓനാള് ബയങ്കര മോസാലേ…?” “ആര്..?” “ആ രാജനെയ്..” “ഏത് രാജൻ. വടക്കേലെ… ?” “അല്ലെയ് … ” “നാരായണേട്ടന്റെ രാജനോ

അന്നും പതിവുപോലെ അനുമോൾ ചിന്തിച്ചുതുടങ്ങി. കഴിഞ്ഞവർഷത്തെ വിഷു ദിവസം മുതൽ ഇന്നുവരെ ആരെങ്കിലും വീട്ടിൽ മരിച്ചിട്ടുണ്ടോ ? അമ്മയുടെ ബന്ധുക്കളോ