LIMA WORLD LIBRARY

കവിത

ഉറവകള്‍ വറ്റിയെന്‍ പ്രണയവഴികള്‍ക്ക് ചന്ദനച്ചാറിന്റെ നേര്‍ത്ത ഗന്ധം ആരുമറിയാതെ ഹൃദയത്തില്‍ സൂക്ഷിച്ച ചെമ്പനീര്‍പ്പൂവിന്റെ ദലമര്‍മരം. പ്രണയമധുരിമയാവോളം നുകര്‍ന്നയാ മധുരസ്മരണകള്‍- ക്കെന്തു

ഒരു ചെമ്പനീര്‍ പൂവിന് ഹൃദയം കൊടുത്തവള്‍ പൂവിന്റെ പരിമളം ആത്മാവില്‍ ആവാഹിച്ചവള്‍ എന്റെ തപിക്കുന്ന ഹൃദയത്തില്‍ പനിനീര്‍ തളിച്ചവള്‍ നീയെന്‍

ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിന്‍ നീല നിലാവല- ത്താഴത്ത് ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയില്‍ പെണ്ണിന്റെ

കൈരളി മനോഹരീ പുഷ്പിണിയായവളെ ഇത്തിരി മധുരം നുകരാന്‍ നിന്‍ പറുദീസായില്‍ വന്നിടാന്‍ ഭയമാകുന്നു! സ്വപ്നങ്ങളെ അനശ്വരമാക്കിയ നിന്റെ ആത്മാവില്‍ നീറുന്ന

കുണ്ടു കിണറ്റിലെ തവളകളുച്ചത്തില്‍ മണ്ഡൂക രാഗങ്ങള്‍ പാടുപ്പുളയ്ക്കവേ, ഷണ്ഡനൊരുത്തനാ വാതില്‍പ്പുറങ്ങളില്‍ കുന്തം പിടിച്ചൊരാ ദ്വാരകാ പാലകന്‍   എന്തൊരു ചന്തമാണിപ്പാട്ടി

ഞാനുറങ്ങുമി രാത്രിയില്‍ നീയെനിക്കിന്നന്യനോ ഞാനേകയായി വിഷാദ മൂകയായി കഴിഞ്ഞ കാലങ്ങളില്‍ നീയെനിക്കേകിയ സ്‌നേഹത്തിന്‍പാനപാത്രം തച്ചുടഞ്ഞു പോയി രാക്കുയിലിന്‍ നാദം കേട്ടു

വരികളില്‍ കവിത പൂത്തുലഞ്ഞപ്പോള്‍… ഇമയടച്ച് ഒരു നിമിഷം ആ ഗന്ധം നുകര്‍ന്നപ്പോള്‍… എന്നോ,എവിടെയോ മറന്നുവെച്ച കുറേ പുസ്തകത്താളുകളും മഷിപ്പച്ചയും… ഉഷസ്സിനെ

പ്രതിഭയേറും വാക്കിനാലെ ചന്തമേറും കരതാരിണയ്ക്ക് അഞ്ചിതമാം പൊന്‍പതക്കവുമേകി ഹന്ത! ചന്ദ്രികാ സാഗരദാസനായിതാ വന്നു നില്‍പ്പൂ എന്നുളളിലാശാനും ഓരെയോതും ശബ്ദവെളിച്ചമായ് കാലചീത്തകളെ

മാനസ സരോവരങ്ങള്‍ക്കരികിലായ് തുഞ്ചന്റെ പാടുന്ന തത്തേ മലയാള മനോഹരീ, മാവിന്റെ പൂവിന്‍ മണം പേറി മകരമാം മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ!

കാമം വിഷക്കണ്ണുമായി നോക്കുന്ന കൂരിരുട്ടിന്റെ ശാപയാമങ്ങളില്‍… അലസയാം, അമ്മമണ്ണില്‍ഉപേക്ഷിച്ചുപോയി. ആരീരോപാടാന്‍അച്ഛനില്ല, ചൂടു പകരുവാന്‍ അമ്മയില്ല. അനാഥരായി വിടില്ല ഞാന്‍, അമ്മതന്‍

ഒരു മോഹവൃക്ഷമായ് തളിര്‍ത്ത് എന്റെ വേരിലേക്ക് താഴ്ന്നിറങ്ങിയ എന്നിലെ ജീവന്റെ പാതിയായ് തീര്‍ന്ന സ്വപ്നമായിരുന്നു, അവന്‍ എന്റെ ഓര്‍മ്മകളിലെപ്പോഴും അവന്റെ

ആരാണ്..? ഗാന്ധിയെന്‍ ആത്മാവിനുള്ളില്‍ അടിപതറാത്തൊരു ആദര്‍ശശാലിതന്‍ പേരാണ് ഗാന്ധി അഴകാര്‍ന്ന ചിത്രത്തിനുള്ളില്‍ വിരിയുന്ന ദൃഢഗാത്ര രൂപത്തിന്‍ പേരാണ് ഗാന്ധി ചരിത്രം

തേന്‍കുരുവികള്‍ പാറിവരും തെന്മല കണ്ടോ കാട്ടരുവികള്‍ കളിപറയും കല്ലട കണ്ടോ അഷ്ടമുടിക്കായലിലെ അലഞൊറി കണ്ടോ കൊല്ലമെന്നസുന്ദരിയെ നിങ്ങളുകണ്ടോ തേന്‍കുരുവികള്‍… തങ്കശ്ശേരി

ഈ സമയവും കടന്നുപോകും..! ആ സമയവും കടന്നുവരും. സമയമറിയാത്ത സമയത്ത് ഇവിടെ സമയമറിയുന്നവര്‍ ജീവിയ്ക്കും. സമയമറിയാത്ത സമയത്തിനായി കാത്തിരിപ്പല്ലോ നാമെല്ലാം.

തേരേറി ചിരിതൂകി നീരാടാനര്‍ക്കന്‍പോകേ താഴെയീമന്നില്‍തരും വെളിച്ചം പരക്കുമ്പോള്‍, താരണിഞ്ഞുഷസ്സേറെ മോദമോടണഞ്ഞിടും താലവുമേന്തി നമ്മെ തൊട്ടുണര്‍ത്തീടാനായി.. പാരിലന്നമുണ്ടാകാന്‍ സര്‍വ്വതും നുകര്‍ന്നിടാന്‍ പൂവിലിത്തിരി