LIMA WORLD LIBRARY

കവിത

അഷ്ടമിരോഹിണി രാവിന്റെ നീലിമയിൽ കൃഷ്ണ ഗീതം ചൊല്ലി ഞാൻ മയങ്ങേ ഏതോ ജന്മത്തിൽ നിന്നെന്ന പോലൊരു മധു മുരളീ നാദം

നിശ്ചലം!നിന്നുവോകൂരി രുൾ മൂടിയോ വിസ്മയപ്പെട്ടങ്ങുഴറുന്നു ലോകരും സൂര്യനില്ലെങ്കിൽ പകലുമു ണ്ടാവില്ല സൂര്യനെവിടെ മറഞ്ഞെന്ന റിയില്ല നിത്യദുഃഖത്താലവശരായ് മാനുഷർ നിർമ്മലതേജസ്സിനായി കൊതിക്കുന്നു

ഇന്നലെയുടെ വഴിത്താരകളിലൂടെ ചുമ്മാ ഒരോട്ടപ്രദക്ഷിണം നടത്തി . വലതുകാലിൽ ഒരു കരിവളപ്പൊട്ട് തറച്ചു കേറി. വാകപ്പൂച്ചോട്ടിൽ അടർന്നുവീണപാദസ്വര മണികൾ …..

*കുറു (മൊഴികൾ)* ——————————— —- സന്ധ്യ — *ലാവണ്യം* മഹാസാഗരമധ്യേ, മൺതുരുത്തിന്ന്, എന്തൊരു ഗാംഭീര്യം! മരുഭൂവിൻ പരപ്പിൽ, മരുപ്പച്ചയതിലെ ജലമത്രെയമൃതം!!

അസമയത്തു നിദ്രയിലാണ്ടു പോയി ചിന്തകളുടെ ഭാരമില്ലാതെ ഉത്തരവാദിത്വങ്ങളുടെ ഓർമ്മപ്പെടുത്തലുകളില്ലാതെ നിദ്രയിലാണ്ടു പോയി എന്റെ ചിന്തകളേതു നിശ്ശബ്ദതയിലൊളിച്ചുവെന്നറിയില്ല ഓർമ്മകളുടെ സുന്ദരമായ ഗതി

കൂടെപ്പിറപ്പായിയൊരേകൂരയിലായി കളിച്ചും ചിരിച്ചുമൊന്നായിവളർന്നോർ കൂരയ്ക്കുള്ളിലെ കലമ്പലിലായി കെട്ടുപോകുന്നരുതായ്മകളിലായി. കരുപ്പിടിപ്പിക്കാനുള്ളോട്ടപ്പാച്ചിലിൽ കണ്ണുംമൂക്കുമില്ലാത്തകർമ്മത്തിൽ കടന്നകൈകളധികമായീടുമ്പോൾ കൂടെപ്പിറപ്പാണെന്നതുമറന്നുപോയി. കണ്ണറിയാറാക്കിയോരേം മറന്നങ്ങു കണ്ണല്ലാത്തത് പൊന്നാക്കണമെന്ന് കല്പിച്ചു

അകലങ്ങളിലാണ് നമ്മളെങ്കിലും നമ്മുടെ സ്നേഹ ലയനങ്ങൾ ദൂരങ്ങളുടെ അളവുകളെ മായ്ച്ചു കളഞ്ഞിരുന്നു. കാണാമറയത്തായിരുന്നിട്ടും നമ്മൾ മനസ്സിനെ മനസ്സു കൊണ്ടും ഹൃദയത്തെ

പ്രണയം ചാലിച്ചു ചായം വരഞ്ഞു പ്രണയ ലേഖനം ഹൃദയത്തിൻ്റെ ഒത്ത നടുവിൽ – തന്നെ പതിപ്പിച്ചു. സഹിച്ചില്ല ശ്യാമ ശക്തികൾ

നിത്യമൊരേ കുറ്റിക്കുചുറ്റും കറങ്ങി, നീളം കുറഞ്ഞിടുന്നു പാശ ബന്ധത്തിൻ. നിശ്വാസ വായുവിൻ താളം മുറിയുന്നു, നീൾമിഴിയിതളിൽ നിറയുന്നു ദൈന്യം. നിരവദ്യ

കറുത്ത കാക്കയ്ക്കെന്തു ചന്തം വെളുത്ത കൊക്കേ അറിഞ്ഞുവോ കറുത്ത രാത്രിക്കെന്ത് ചന്തം വെളുത്ത പകലേ നീയറിഞ്ഞോ വെളുപ്പിനാണേൽ കറുത്ത തൊന്നും

മാന്യതയിൽ മെഴുകിയ കാരുണ്യത്തിൻ്റെ മുഖമാണയാൾക്ക് വിനയത്തിൽ നെയ്ത ശാന്തതയുടെ പുറംചട്ടയും മനുഷ്യത്വത്തിൻ്റെ മുഖാവരണവും. ഉടമ നഷ്ടപ്പെട്ട വിധവകളെയാണ് ആദ്യം ലക്ഷ്യം

ചിങ്ങത്തിരുവോണംനല്ല ഓണം ചന്ദ്രികതൂകിതെളിയും ഓണം പൂക്കളംതീർത്തൊരുനല്ല ഓണം പൂവിളികേൾക്കാൻ കൊതിച്ചഓണം വെൺന്മേഘപ്പട്ടങ്ങുടുത്ത ഓണം വേനലിൽകിനാവായ് തെളിഞ്ഞഓണം മാരിവില്ലായിമറഞ്ഞിടുമ്പോൾ മനസ്സിൽനിറഞ്ഞൊരുനല്ല ഓണം

പൊന്നിൻ ചിങ്ങമാസം വന്നു, പൊന്നോണം വന്നൂ പിറന്നു; മന്നിൽ വന്നൊരാഹ്ലാദം തൻ മതി മറന്നു! (പൊന്നിൻ……) കുന്നുകളും മലകളും, മരതകപ്പട്ടുടുത്ത്,

മനസ്വിനീ മനസ്വിനീ മാമകജിവിതക്ഷേത്രത്തിൽ വന്നൊരു തപസ്വിനീ തപസ്വിനീ ആരാധകനായ് നിന്നാരാധകനായ് ആയിരംജന്മങ്ങൾ ഞാനലഞ്ഞു ഒടുവിലീജന്മത്തിലൊരു സന്ധ്യാവേളയിൽ ഒരു മധുരസ്വപ്നംപോൽ നീയണഞ്ഞു

ഇന്ന്, “കിട്ടുന്നതെല്ലാം തട്ടാം” എന്ന ഭക്ഷണ ദിനം പ്രമാണിച്ച്, -ശ്രീനിവാസ് ആർ ചിറയത്ത്മഠം 🌻 കുഞ്ഞുണ്ണി ——————- ശ്രീനിവാസ് ആർ