
ശ്രീരാമ വില്ലിന്റെ തിരുനെറ്റിയിൽ സിന്ദൂര പൗർണ്ണമി കുളിർ നെറ്റിയിൽ ഒരു ചുംബനം, ഒരു മൃദു ചുംബനം, പരിഭവമില്ലെങ്കി ലരികിൽ വരൂ,
നിറഞ്ഞ മനസ്സോടെ നനഞ്ഞ മിഴികളോടെ ആനന്ദത്തോടെ അഭിമാനത്തോടെ നമ്മുടെ കുഞ്ഞിനെ നിന്റെ കരങ്ങളിൽ ഞാനേകിയ നിമിഷത്തെ ……… ആനന്ദക്കണ്ണീരിനിടയിലൂടെ വാത്സല്യം
ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരറ്റ ഭാരതം; ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരൊറ്റ ജനത നാം! ഒന്നായൊന്നായൊഴുകുമീ നദികളോരോന്നും, കാലങ്ങളോരോന്നും, ഒരായിരം സ്വരത്തി ലൊരെയൊരു ശ്രുതിയായ്! അഹിംസയിലൂടെ
ചിങ്ങമാസത്തിൽ ഓണമല്ലോ ചിങ്ങത്തിലത്തത്തിലോണമായി അത്തച്ചമയങ്ങളേറെയുണ്ട്, അത്തപ്പൂക്കളം മുഖ്യമാണ്. പൂമുറ്റം തഞ്ചത്തിൽ മോടികൂട്ടി പൂക്കളം വൃത്തത്തിൽ കോറിടേണം പത്തുവിഭാഗങ്ങളാക്ക വേണം പത്താം
എല്ലാവർക്കും അന്നം വിളമ്പി ക്കൊടുക്കും, ഒന്നും കഴിയ്ക്കാതിരിക്കുന്ന തവി പോലെയെന്റെ അമ്മ. പട്ടിണി കിടക്കുമ്പോൾ ആരോടും പരിഭവം പറയാത്തത് തവിതന്നെ
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം ശ്രുതിമധുരമീ മന്ത്രാക്ഷരങ്ങൾ, സാമോദം നിത്യേന യുരുവിട്ടു നാം, സ്വായത്തമാക്കിയതാം സദ്ഫലങ്ങളിന്നെവിടെ ? സമരധീരർ, പൂർവ്വ സൂരികളാം
സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി) ഓടിവള്ളം നിരന്നുനീങ്ങിയ പുന്നമടക്കായൽ വള്ളംകളിയുടെയാരവമുണർന്ന പുഴയുടെ പുളിനങ്ങൾ തെക്കനോടി,യിരുട്ടുകുത്തി,കളോളത്താളത്തിൽ തിരപോൽപൊന്തിയാനന്ദത്തിരയേറ്റുംനിമിഷങ്ങൾ (ഓടിവള്ളം…) കുട്ടനാടൻപുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
മടുത്തൂ ….. അഭിനയങ്ങളെ വിശ്വസിച്ച്, കപടവാക്കുകൾക്ക് ചെവി കൊടുത്ത് , മറുപടികൾ വിഴുങ്ങിയുള്ള ജീവിതം . എന്റെ മനസ്സും ,
ദുഃഖം : രണ്ടു കണ്ണീർ കണങ്ങളാൽ ഒട്ടിച്ചു വെച്ച രണ്ടക്ഷരങ്ങൾക്കിടയിൽ ഒരു കടലൊളിപ്പിച്ചു വെച്ച വാക്ക് : കടൽ വറ്റിച്ച
ആറ്റുനോറ്റമ്മ വളർത്തിയൊരുണ്ണി വള്ളുവക്കോനാതിരി അറിയിട്ടു വാഴിച്ച മാമാങ്ക വീരസ്മരണകളുണർത്തും ചാവേർപ്പടയുടെ നായകനാകും പുതുമനത്തറവാടുവാഴും പണിക്കരച്ഛന്റ പ്രിയനുണ്ണീ… തെയ്….തക …. തിത്തിമി
നാലും കൂടിയ കവല ഹോട്ടലിന്റെ മൂന്നാം നിലയിലെ മുന്നൂറ്റഞ്ചാം മുറിയിൽ തേക്കടിയിലേക്ക് ജനാലകൾ തുറന്നിട്ടിരിക്കുന്നു ഞാൻ. നേരം വെളുക്കാതിരിക്കാൻ അതിർത്തി
ചാന്ദ്നീ … കുഞ്ഞു നക്ഷത്രമേ പാൽപ്പുഞ്ചിരിപ്രസാദമേ … മിഴികളിൽ കർപ്പൂര വിളക്കുമായി ആകാശമാർഗ്ഗേ നീയതിവേഗംചരിച്ചുവോ എന്തിത്രവേഗം ഭൂവതിൽനിന്നുഗമിച്ചിടാൻ! പൊന്നുമോൾക്കുനൊന്തില്ലേ? കശ്മലൻ
കരയാൻ കണ്ണീരു വേണ്ടാ! (ചന്ദ്രിക പൊഴിച്ചുനിന്ന ചാന്ദ്നിക്കൊരു അന്ത്യാഞ്ജലി) പലപ്പോഴും, പലതിനും പ്രതിഷേധസൂചകമായും അല്ലാതെയും കരഞ്ഞതിലേറെയും തൂലികകളാണ്; അതിൽനിന്നുതിർന്ന അക്ഷരങ്ങളാണ്!
വാക്കുകൾ ചന്ദനംപോലെ മണക്കട്ടെ വാസിതമാം വാക്കുകൾ നിത്യം നിങ്ങൾതൻ , വാസഗൃഹങ്ങളെ ധന്യമാക്കീടട്ടെ . വദനത്തിലെപ്പോഴും വിടർന്നീടട്ടെ വിമലമാം സ്മേരസൂനങ്ങളായിരം
സ്വരരാഗഗംഗയിൽ വർണ്ണങ്ങൾ തീർത്തോരൂ ചിത്രേച്ചി തന്നുടെ ജന്മദിനം…. അറുപതാം പിറന്നാളിൻ നിറവിൽ നിൽക്കുമ്പോൾ ഹൃദയം നിറഞ്ഞുള്ള ആശംസകൾ…. എണ്ണമില്ലാത്തൊട്ടേറെ ഗാനങ്ങൾ
By pressing the Subscribe button, you confirm that you have read our Privacy Policy.