
വീണവൻ്റെ ചിറകേ കുഴഞ്ഞിട്ടുള്ളൂ വീഴാത്തവനേ തേടി മുകളിലൊരാകാശമുണ്ട് ചിറകടിച്ചുയരാൻ കൊതിക്കുമാ തളർന്നവനേ കാണാതെ പോകരുതാരും നിനക്കു ചിറകുണ്ട് ആകാശവും വീണവനോ?
ഷൊർണൂർ കൊളപ്പുള്ളി എസ്. എൻ. ട്രസ്റ്റ് ഹൈസ്കൂളിൽ- പത്താം ക്ളാസ്സിൽ പഠിക്കുന്ന അർച്ചന വി.ആർ. എഴുതിയ കവിത. രചനയ്ക്കൊപ്പം അർച്ചന
വായന നല്ലൊരു ശീലമായ് മാറ്റുവാൻ വായിച്ചിടേണമിപുസ്തകങ്ങൾ ഉറ്റവരാരുംതുണയില്ലാതാവുമ്പോൾ ഉത്തരമെന്റെഈഅക്ഷരങ്ങൾ ജീവിതമിന്നൊരു മിഥ്യയായ് മാറുന്നു ജീവിച്ചുതീരാത്തസ്വപ്നലോകം അമ്മതൻ മാറിൽ കിടന്നു മയങ്ങിയും
വെളിയിലയിലെ ഒരു തുള്ളി , മഴയെഴുതിയ ഒരു വാക്ക്. പുലരിയിലെ മഞ്ഞുതുള്ളിയിൽ സൂര്യനെഴുതിയ ഒറ്റവരിക്കവിത. പൂക്കൾ, മണ്ണിൻ്റെ പ്രണയം ചിതറിയ
നാരീപൂജകളുടെ നാട് കൊട്ടിഘോഷിക്കപ്പെട്ട മതേതരത്വം എന്നിട്ടോ ഭാരതമെന്നു കേട്ടാലറപ്പാകും ലോകരാഷ്ട്രങ്ങൾക്ക്. മനസാക്ഷിയുള്ളവർ മാത്രം കരയുക മണിപ്പൂരിലെ പെൺമക്കളെയോർത്ത്. ഈ ദുരവസ്ഥ
1,താരകം പൂക്കുന്ന നേരം ************************** ദൂരെ ദൂരെയൊരു താരകമുണ്ടതിൽ നിൻ ചുംബനവും. 2,തൂലിക ************ തനിയെ തുഴയുന്ന തോണിയിലെന്റെ തൂലികയാണ്
ഓർമ്മിക്കാനെന്തുള്ളൂ.. ഓമനിക്കാൻ? ഒരു നുണച്ചിന്തുകൂടി പാടി പടിയടച്ചുള്ളിലേക്ക് തഴുതിട്ടുറക്കിയ യാമ കാമനകൾ യമ കാണ്ഡങ്ങൾ നപുംസക നടനമാടി നടയടച്ചുഗ്ര വിരഹത്തിൻ
മറക്കപ്പെടാതിരിക്കാനായിരിക്കാം ചില വിശേഷപ്പേരുകൾ കുട്ടികൾക്കിടുന്നത് ഇതുവരേക്കും, ആരും കേൾക്കാത്തൊരു പേരിട്ടു വിളിക്കപ്പെട്ടില്ലിതുവരെ- യെങ്കിലെന്ത് … സ്വയം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ വിളിക്കപ്പെടേണ്ടുന്ന പേര്
ദൂരെ ദൂരെ ചെങ്ങന്നൂരിൽ സർക്കാർ ഐ.റ്റി.ഐയിൽ പഠനം. എഴുപത്തേഴിൽ നട്ടപ്പാതിര നേരത്തുള്ളൊരു യാത്ര. പൊട്ടിച്ചൂട്ട് തെളിച്ചൂ ഞാനെൻ മൺ പാതയിലൂടെ
ഞൊടിയിടക്കാണൊരുവൾ പതിമൂന്നിൽ നിന്ന് മൂന്നു മക്കളുടെ അമ്മത്തണലിലേക്ക് കുതിച്ചോടിയത് സ്നേഹക്കാടായത് കാട്ടുവഴികളിൽ വ്യാപരിച്ചത് ! ചിന്തിത്തെറിച്ച വിമാനച്ചിറകുകൾ വകയാനില്ല നേരമെന്ന്
രാഗലോലമായി അനുരാഗ മഞ്ചലിലേറി നാം നിത്യ വിസ്മയമായിടുന്നു നിർമ്മല സ്നേഹ മഴയായി രാഗലോല….. കാരണങ്ങളേതുമേ പറയാവതല്ല നിശ്ചയം ജനിമൃതികൾക്കപ്പുറം തുഴ
പറയാതെ പറയും നിൻ ചുണ്ടിലുണ്ടായിരം പരിഭവം പകൽപോലെ വ്യക്തം കരയാതെ നിറയും നിൻ കണ്ണിലുണ്ടായിരം കദനത്തിൻ കടൽ തിരയേറ്റം. പിരിയുവാനാകാത്ത
കരിവാളിപ്പും ക്യാൻസറുംവരെ മാറ്റുന്ന ഒറ്റമൂലി വിറ്റുപജീവനം നടത്തുന്നയാൾ സർക്കാരാശുപത്രിയുടെ വിയർപ്പ് നാറുന്ന പനിവാർഡിലൊരു മൂലയിലിരുന്നിങ്ങനെ പിറുപിറുത്തു “ഈ വ്യവസ്ഥിതിയാണ് മാറേണ്ടത്
അമ്പലനടയിൽ കണ്ടപ്പോൾ നിൻ മുഖത്തമ്പിളി വെട്ടം മാഞ്ഞതെന്തേ? പേരറിയാത്തൊരു പൂവിനാൽ ഞാൻ നിന്റെ പൂമേനിയൊന്നു തഴുകിടട്ടെ മേഘത്തളികയിൽ പൂന്തിങ്കൾപ്പൂക്കളാൽ ദേവി
നഗരം നഗരം മഹാസാഗരം ഒഴുകുന്നു പായുന്നു നഗരം ക്ഷമയില്ല സമയമില്ലാർക്കും വേഗം അതിവേഗമെങ്ങും അമ്പരചുംബികൾ വിണ്ണോളാമെത്തി എങ്ങും മനുഷ്യനെ തളച്ചിടുന്ന
By pressing the Subscribe button, you confirm that you have read our Privacy Policy.