LIMA WORLD LIBRARY

കവിത

ആകാശമേ നീ ആർക്കു സ്വന്തം.. അറിയില്ല.. പറവകളെ, പക്ഷം തളരുവോളം പറന്നുല്ലസിക്കുക.. സൂര്യനെ വിഴുങ്ങും സമുദ്രമേ… നീ ആർക്കു സ്വന്തം..

എന്നുടെ ജീവിത മേച്ചിൽ പുറമായ് എച്ചിൽക്കുഴികൾ പണ്ടുണ്ടായി. ഇന്നോളം ഞാൻ തിന്നു സുഖിച്ചു, ഇങ്ങീപ്പാരിൽ ഉച്ചിഷ്ടങ്ങൾ! ഇന്നതുപോയിട്ടിങ്ങെൻ തലവിധി ഇങ്ങനെ

കഷ്ടത്തിൻ്റെ കാലത്തിലാണ് ഇഷ്ടത്തിൻ്റെ ഇഴപിരിയാനൂലിൽ കോർക്കപ്പെട്ടത് പട്ടിണിയുടെ ചാവുമുനമ്പിലേക്ക് ഞാൻ മുമ്പേ, ഞാൻ മുമ്പേയെന്ന് നിരങ്ങിയേറിയിട്ടും നരകത്തിൻ്റെ തീ വാതിൽ

ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ എത്ര എത്ര മുറിവുകൾ ആണ് ഏറ്റുവാങ്ങിയിട്ടുള്ളത്. ക്ഷിപ്രം ക്ഷണപ്രഭ പോലെ ധർമ്മനീതിയിൽ പടക്കളം തീർത്തു

വായിൽ നിന്നു വായുവോടു വാക്കുണർന്ന വായനം വാതുറന്നറിവുലഞ്ഞിതാ വാചാലമായ ഭാഷണം വായുവേഗമങ്ങോതിടാൻ വിലയിടിഞ്ഞ വാക്കു പോരാ വിവേകവീക്ഷണത്തിലെന്നും മുണർന്നിടുന്ന ദീപകം

പണ്ടേയ്ക്കു പണ്ടേ ചൊല്ലും മൊഴിയിതു ഭാരതീയ സ്ത്രീകൾ തൻ ഭാവശുദ്ധി സ്ത്രീയുടെ മാനം കാക്കേണ്ടവനാണല്ലോ വലിപ്പ ചെറുപ്പമതേതുമില്ലിതു മൃഗവേഷധാരൻ ചവിട്ടിയരച്ച്

ആത്മാവിലനുരാഗ മാനന്ദമായി …. അതിലോലമനുഭൂതമാനന്ദമായി …. ഇനിയുമുണ്ടിനിയുമുണ്ടൊരുപാടു … ഇനിയേറയലിയുവാനുണ്ടു ഞാൻ നിന്നിൽ … നിലാവിന്റെ നിറമുള്ള നിന്നോർമകൾ ….

നിഴലാർന്നു നില്പവളേ മുന്നിൽ നിറമാർന്ന സ്വപ്‌നമായി നിറകവിഞ്ഞൊ നിന്റെ നിറമിഴികൾ നീയും നിലാവിൽ മയങ്ങി നിന്നോ ഉടലഴകാർന്നൊരു ഗിരിനിരകൾ ഉടലാകെ

ഓർമ്മകളിലിന്നും നിറഞ്ഞുനിൽക്കുന്നു ബാല്യകാലത്തിൻ സ്മരണകൾ മായാതെ… കുട്ടിക്കുറുമ്പുകൾക്കറു തിയില്ലാതെ തല്ലുകളെത്രയോ വാങ്ങിയിരുന്നു ബാല്യകാലത്തിൻ വികൃതികൾ മനസ്സിൽ ഓർമ്മിച്ചിടാതെയാരുണ്ട് ഭൂവിൽ… ചോക്കുപെൻസിൽകൊണ്ടു

മലയും കുന്നും തരിപ്പണമാക്കി മരവും വേരും മാന്തി നമ്മൾ എല്ലാം പണമാക്കി പണ്ഡമാക്കി സ്വരുക്കൂട്ടി നാം വേഗമൊരുക്കി തരിശാക്കി എങ്ങോട്ട്

നിന്റെ താടിയിൽ സ്വാതന്ത്ര്യത്തിന്റെ മഴവിൽ ഒളിച്ചിരുന്നത് ആരും കണ്ടില്ല… ആ മഴവില്ലിന് ഏഴുനിറമല്ലായിരുന്നു… അധ്വാനിക്കുന്ന മനുഷ്യരുടെ അനേകം നിറങ്ങളായിരുന്നു… ലാഭക്കൊതിയുടെ

ഞാനെന്റെ മുറ്റത്തൊരു മുല്ലനട്ടു. മുല്ല വളർന്നു പൂക്കളിട്ടു വെള്ളച്ചിറകുള്ള പൂമ്പാറ്റ പോലെ മുല്ലപ്പൂ കാണുവാനെന്തു ചന്തം. മുല്ല പൂവിന് നല്ല

എന്നിലേയ്ക്കൊരു തീമരമടരുന്നു. പൊള്ളിയടർന്ന നോവുകൾ നിണച്ചാലുകളായി പടർന്നിറങ്ങുമ്പോഴും പറിച്ചെടുത്ത പൂവിനുള്ളിൽ കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്. കനവുകളുടെ നോവിടങ്ങളിൽ അധരങ്ങൾ ചുവക്കുന്നു. വൈകിവന്ന

ഇത് ആശുപത്രി ഇവിടെ, മരണമൊരു നിലവിളിയായ് കടന്നു പോവുന്നു. ഒരു പിണം അനാഥ വായ് ശവവണ്ടി തേടുന്നു. വെളുത്ത കോട്ടിൽ

സൗമ്യ ശാന്തമായ് സഖി നീയുറങ്ങൂ , ഊഷ്മള കരസ്പർശമരുളുമീ മധുരാനുഭൂതി തൻ മടിത്തടത്തിൽ ; ഈ നീല നിശാ മൃദുല