LIMA WORLD LIBRARY

കവിത

പരിശുദ്ധനായി രക്ഷകനായി ദൈവപുത്രൻ വന്നുദിച്ചേ ബേത്ലഹേമിൽ വന്നുദിച്ചേ…. വന്നുദിച്ചേ …..(2) രാജാധിരാജനവൻ ജനനത്തിനിടം നല്കാൻ വഴിയമ്പലത്തിൽ സ്ഥലമില്ല…ആ…. വഴിയമ്പലത്തിൽ സ്ഥലമില്ല

ശിവപാവ്വതിയമ്പല നടയിൽ ആറാട്ടിനാനകൾ നൂറ്. പൂരത്തിനാളുകൾ വന്നു. കളിവാക്കും കളിചിരിയെങ്ങും. മരനീരിൽ വെടി വാക്കോതും കരനാഥർ കൂട്ടംകൂടി. കരകാട്ടം തപ്പും

കാലമിരുണ്ടൊരു വഴിയിൽ നിന്നും കാണുന്നുണ്ടൊരു കരിനാഗത്തെ ജടമുടിപോലെയിരുണ്ടുപിണഞ്ഞ് കരിമുകിൽ പോലെ കറുത്ത് തടിച്ച് മലമുകളിൽ നിന്നോടി വരുന്ന മഴപോലാകെയുലഞ്ഞ് കുതിർന്ന്

എല്ലാ വിവാഹ വാർഷികദിനത്തിലും അവൾ പുലിയാകും! വീടായ കാട് അടിമുടി വിറയ്ക്കും! അപ്പോൾ ഞാനുറക്കം നടിക്കും പൂച്ചയാകും. ആരു വിളിച്ചാലും

കാലമേ നീ വാതിൽ അടക്കുമ്പോൾ ഏറെ കൊതിച്ചൊരാൾ നീറും വാക്കുകളില്ലാതെ മഞ്ഞുപോൽ അലിയുന്ന ഹൃദയവുമായി കാത്തിരിപ്പുണ്ടെന്നു അറിഞ്ഞു പോയതാണു ഇന്നെന്റെ

വിശ്വകവിഭാവനയെ, യുത്തേജിപ്പിക്കു, മരയന്നം. പൊയ്കയിലൊടുങ്ങും പ്രണയമൂർഛയിലെ ‘മരണഗാനം’! സ്വന്തം ദുരന്തമേറ്റു പറയുകയാണെന്നു കരുതി, വെല്ലുവിളിയ്ക്കാനാ, യേറ്റവും മാരകമാ, മായുധങ്ങൾത്തേടുന്ന, കഴുകമനസ്സിൻ

ഓരോ മരവും മുറിക്കുന്ന നേരത്തൊന്നോർക്കുക ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നു! ജീവിതസൗഭാഗ്യ മെത്തിക്കാനോടുന്ന മർത്ത്യാ, നീയോർക്കുക, വായു മലീമസമാകുന്നു! ഓടുന്ന വണ്ടിയിൽ

മിഴിയിണ തലോടുമൊരിള മേനിയിൽ കവിളിണ തന്നിലും പൊൻ തിളക്കം ! കരിവളക്കൈ,ചെറുവിരൽത്തുമ്പാൽ നീ … മധുവുണ്ണും കാഴ്ചകൾക്കെന്ത് ചന്തം! ഒരു

സ്വപ്നങ്ങളും, മോഹങ്ങളും ആശിച്ച് നെയ്യുമ്പോൾ അതിലെത്തിച്ചേരാനുള്ള വഴികൾ തനെ തുറക്കുമത്രേ !!! അജ്ഞതയിൽ വിജ്ഞാനം നിറച്ചാൽ നീയേറ്റം മഹത്തായ സൃഷ്ടിയത്രേ!!!

✍️ സൂചിത്തുളയിലൂടെ സഞ്ചരിച്ച നൂലി,ന്നഭിമാനം. ചുറ്റിവരിഞ്ഞ അസ്തിത്വത്തിനൊരു മോചനം. ഉണ്ടച്ചുരുട്ടായി ചുമ്മാ കെട്ടിപ്പിടിച്ചുറങ്ങീട്ടെന്തു കാര്യം?… ശൂന്യതയിൽനിന്ന് തെളിഞ്ഞുവരും ചിത്രങ്ങൾ ചരിത്ര

‘കവിയുടെ കാൽപ്പാടുകൾ’ ‘പി’യുടെ ആത്മകഥാച്ചർച്ചയിൽ… മിന്നിമറയും നിരീക്ഷണ സേർച്ചുലൈറ്റുകൾ… “മണ്ണിൽ പതിഞ്ഞ ക്രൂരമാം അനുഭവത്തിന്റെ തീവ്ര സ്പർശം വിണ്ണിൽ മേഘങ്ങളേറ്റെടുത്ത്,

എനിക്ക് മിണ്ടണം ; നിന്നോട് നെഞ്ചിൽ ചേർന്നിരുന്ന് , കൈകളിൽ മുറുകെ പിടിച്ച് , മിഴികളിൽ നോക്കി , വാ

“അച്ഛാ, കിച്ചുവിനെ വീട്ടിൽ തന്നെ എഴുത്തിനു ഇരുത്താം. അല്ലാതെ എന്തു ചെയ്യും.അച്ചുവിന്റെ പുസ്തകം വീട്ടിൽ തന്നെ പൂജക്ക്‌ വെയ്ക്കാം …….”

രാവിലെ സ്കൂളിൽ പോകുന്ന മകൾക്കൊപ്പം ഒറ്റാലുമായിറങ്ങി. വൈകീട്ടുവരെ കറങ്ങി. കിട്ടിയത് മഴയ്ക്കായ് കരയും രണ്ട് തവളകൾ മാത്രം. അസ്തമയസൂര്യനെ ഒറ്റാലിൽ

ഈശ്വരാ…സർവ്വേശ്വരാ … തുണയേകീടൂ …. അക്ഷരമുറ്റത്തു കൊളുത്തിടുന്നീ ദീപം ..(2) ഈശ്വരാ തുണയായീടൂ … നൽവചസ്സുകൾ ഉരുവിട്ടീടുവാൻ അകക്കണ്ണിൽ വെളിച്ചമേകൂ