LIMA WORLD LIBRARY

സ്വദേശം

കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും

രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ

എന്താടി നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്.. ശാലിനി നിമിഷയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. എന്റെ കല്യാണം ഉറപ്പിച്ചടീ… നിമിഷ കയ്യിലിരുന്ന പുസ്തകങ്ങളെ

സമയം വൈകിട്ട് 5 മണി. കടയിൽ നിന്നും ഇറങ്ങി പതിവുപോലെ ചായ കുടിയ്ക്കാനായി ചാരുംമൂട് പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് തെക്കുമാറി ചന്ദ്രൻ

അവസാനം കർത്താവ് രണ്ടാമത് വരാൻ തന്നെ തീരുമാനിച്ചു. “ മദ്ധ്യാകാശേ സ്വർഗീയ ദൂതരുമായ് എപ്പോൾ വരും? “ എന്ന മനോഹര

സംഗതി ഫ്ലാഷ്ബാക്കാണ് ഒരു പത്തിരുപതു കൊല്ലം പുറകോട്ട്. പൗലോ അപ്പന്റെ കൂടെ മരംവെട്ടു പഠിക്കാൻ കൂടിയിട്ട് എട്ടോമ്പത് വർഷായി. നന്നായിട്ട്

ബസ്സിൽ നല്ല തിരക്കാണ്. പരമാവധി ആളുകളെയും കുത്തി നിറച്ച് ആടിയാടിയാണ് ബസ്സ് വരുന്നത്. പെരുംതിരക്ക് തന്നെ. അതിനിടയിലൂടെ കുത്തിത്തിരക്കി കഷ്ടപ്പെട്ടാണ്

പുരാവസ്തു ഗവേഷകൻ ആയ കുഞ്ചുവിന് ഉറക്കം വന്നതേയില്ല. ഇതു വരെ ഇങ്ങനെ യുണ്ടായിട്ടില്ല. ഭൂമിയുടെ പാളികൾ അടർത്തിയെടുക്കുമ്പോൾ പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

കേട്ടവര്‍ മൂക്കിന്‍ തുമ്പില്‍ വിരല്‍ വച്ചു. അത്ഭുതം പോലെ അറിയാതെ നാവുകള്‍ പറഞ്ഞു. ‘ദൈവമേ.’ പ്രായഭേദമന്യേ നാട്ടുകാര്‍ ആ മുറ്റത്തേക്ക്

ഞാന്‍ പഠിച്ച എന്‍റെ ഗ്രാമത്തിലെ വലിയ സ്കൂള്‍ കുട്ടികളുടെ എണ്ണത്തിലും അന്നും ഇന്നും മുന്നില്‍. എന്നാല്‍ ഞാന്‍ പഠിച്ചകാലവും, അദ്ധ്യാപകരും.

രാവിലെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് നാടുണർന്നത്. ഓമനക്കുട്ടനും മണിക്കുട്ടനും തമ്മിൽ ആണ് വാക്പോര്. രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ.രണ്ടു പേരും

പകലിനേക്കാൾ രാത്രിയെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും പ്രഭാതത്തിനേക്കാൾ സന്ധ്യയോടായിരുന്നു എന്നും പ്രിയം. രണ്ടു സന്ധ്യകളുണ്ട് എന്ന് കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. പ്രഭാതസന്ധ്യ

“നമ്മളെല്ലാവരും കച്ചവടക്കാരാണ്. അവനവനുള്ളത് അവനവന് കിട്ടും. മത്സരക്കച്ചവടവും ആർത്തിയും നമ്മളെയല്ലാം നശിപ്പിക്കാനേ ഉതകൂ….” നിറഞ്ഞ കയ്യടികൾക്കൊടുവിൽ അയാൾ പ്രസംഗം അവസാനിപ്പിച്ച്

ഫയർ സ്റ്റേഷന്റെ മുന്നിൽ ഇടതുവശത്ത് നിൽക്കുന്ന ഗുൽമോഹർ നിറയെ പൂത്തിട്ടുണ്ട് ധാരാളമായി കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ സായാഹ്നസൂര്യന്റെ സ്വർണ്ണനിറം കൂടി

വെക്കേഷൻ തുടങ്ങുന്നതിന്റെ തലേദിനം. മൂവർ സംഘം വലിയ ത്രില്ലിലാണ് . നാളെയാണ് യാത്ര മെക്കാനിക്കൽ ബി ടെക് ഏഴാം സെമസ്റ്റർ