LIMA WORLD LIBRARY

കഥ

സംഗതി ഫ്ലാഷ്ബാക്കാണ് ഒരു പത്തിരുപതു കൊല്ലം പുറകോട്ട്. പൗലോ അപ്പന്റെ കൂടെ മരംവെട്ടു പഠിക്കാൻ കൂടിയിട്ട് എട്ടോമ്പത് വർഷായി. നന്നായിട്ട്

ബസ്സിൽ നല്ല തിരക്കാണ്. പരമാവധി ആളുകളെയും കുത്തി നിറച്ച് ആടിയാടിയാണ് ബസ്സ് വരുന്നത്. പെരുംതിരക്ക് തന്നെ. അതിനിടയിലൂടെ കുത്തിത്തിരക്കി കഷ്ടപ്പെട്ടാണ്

പുരാവസ്തു ഗവേഷകൻ ആയ കുഞ്ചുവിന് ഉറക്കം വന്നതേയില്ല. ഇതു വരെ ഇങ്ങനെ യുണ്ടായിട്ടില്ല. ഭൂമിയുടെ പാളികൾ അടർത്തിയെടുക്കുമ്പോൾ പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

കേട്ടവര്‍ മൂക്കിന്‍ തുമ്പില്‍ വിരല്‍ വച്ചു. അത്ഭുതം പോലെ അറിയാതെ നാവുകള്‍ പറഞ്ഞു. ‘ദൈവമേ.’ പ്രായഭേദമന്യേ നാട്ടുകാര്‍ ആ മുറ്റത്തേക്ക്

ഞാന്‍ പഠിച്ച എന്‍റെ ഗ്രാമത്തിലെ വലിയ സ്കൂള്‍ കുട്ടികളുടെ എണ്ണത്തിലും അന്നും ഇന്നും മുന്നില്‍. എന്നാല്‍ ഞാന്‍ പഠിച്ചകാലവും, അദ്ധ്യാപകരും.

രാവിലെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് നാടുണർന്നത്. ഓമനക്കുട്ടനും മണിക്കുട്ടനും തമ്മിൽ ആണ് വാക്പോര്. രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ.രണ്ടു പേരും

പകലിനേക്കാൾ രാത്രിയെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും പ്രഭാതത്തിനേക്കാൾ സന്ധ്യയോടായിരുന്നു എന്നും പ്രിയം. രണ്ടു സന്ധ്യകളുണ്ട് എന്ന് കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. പ്രഭാതസന്ധ്യ

“നമ്മളെല്ലാവരും കച്ചവടക്കാരാണ്. അവനവനുള്ളത് അവനവന് കിട്ടും. മത്സരക്കച്ചവടവും ആർത്തിയും നമ്മളെയല്ലാം നശിപ്പിക്കാനേ ഉതകൂ….” നിറഞ്ഞ കയ്യടികൾക്കൊടുവിൽ അയാൾ പ്രസംഗം അവസാനിപ്പിച്ച്

ഫയർ സ്റ്റേഷന്റെ മുന്നിൽ ഇടതുവശത്ത് നിൽക്കുന്ന ഗുൽമോഹർ നിറയെ പൂത്തിട്ടുണ്ട് ധാരാളമായി കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ സായാഹ്നസൂര്യന്റെ സ്വർണ്ണനിറം കൂടി

വെക്കേഷൻ തുടങ്ങുന്നതിന്റെ തലേദിനം. മൂവർ സംഘം വലിയ ത്രില്ലിലാണ് . നാളെയാണ് യാത്ര മെക്കാനിക്കൽ ബി ടെക് ഏഴാം സെമസ്റ്റർ

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സസ്സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ

അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയമലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ

പ്രജകൾ രാജാവിനു മുന്നിൽ തെരുവുനായ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. രാജാവ് പട്ടി പ്രേമത്തെക്കുറിച്ച് പ്രസംഗിച്ച് ആയുധധാരികളായ അംഗരക്ഷകരോടൊപ്പം അനുചരന്മാരെയും കൂട്ടി ആകാശ

“കോയിക്കലെ കിണ്ടി കട്ടവനെ കിട്ടിയേ…”ആരവം കേട്ട് കുഞ്ഞുമോൻ ചേട്ടൻ മുറ്റത്തേക്ക് വന്നത്… ഒരു ചെറുപ്പക്കാരൻ മുമ്പിലും പത്തോളം യൂണിഫോം ധാരികൾ

പകൽ മുഴുവൻ പണി അന്വേഷിച്ചു നടന്ന കണാരൻ വൈകി കിട്ടിയ പണി ചെയ്തിട്ട് കിട്ടിയ കാശിൽ ഇത്തിരി എടുത്ത്