
വല്യപ്പന്‍റെ മുന്നിലേക്ക് ചെന്നു. മനസ്സ് തേങ്ങുന്നുണ്ടായിരുന്നു. വല്യപ്പന്‍ സ്നേഹത്തോടെ നോക്കി. ആ നോട്ടത്തില്‍ ആശ്വാസം തോന്നി. മനസ്സിനെ വരിഞ്ഞുമുറുകിയ ഭയം
വൈകി വന്ന വിവേകം 11. തുടരുന്നു ആ ആഴ്ചയുടെ മൂന്നാം ദിവസം.കടിച്ചു പിടിച്ചാണ് ഓരോദിവസവും പിന്നിട്ടത്. രണ്ടുപേർക്കിടയിലും എന്തൊക്കെയോ പുകയുന്നു.
തിരുവനന്തപുരത്ത് കോളേജ് ലക്ചററായി ജോലിയില് കയറിയപ്പോള് നന്ദിനി ഒരു വീട് വാടകയ്‌ക്കെടുത്ത് അമ്മയെക്കുടെ അവിടെ കുടെ താമസിപ്പിക്കാമെന്ന് കരു തിയായിരുന്നു.
ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് ബക്കറ്റിലെ മത്സ്യങ്ങളെ പതുക്കെയിട്ടു. കളിക്കൊഞ്ചലുകളുമായി മഞ്ഞു പുരണ്ട തണുത്ത വെള്ളത്തിന്‍റെ ആഴത്തിലേക്ക് അവര്‍ ആര്‍ത്തലച്ച് നീന്തിപ്പോയി. ബക്കറ്റ്
വൈകി വന്ന വിവേകം 10 തുടർച്ച.. .. എന്നും ചെന്നു കയറുന്ന പടികൾ പോലെ അന്ന് ആ പടികൾ കയറാൻ
നിളിനിയുടെ വിവാഹം പിന്നേയും നീണ്ടുപോയി. അവള് ശരിക്കും അസ്വസ്ഥയായിരുന്നു, അവസാനം ആ സുദിനം വന്നു, ജോണ്‌സേട്ടനും ദിനേശേട്ടനും നന്ദിനിയുമെല്ലാം ക്ഷണിതാക്കളായിരുന്നു.
ചാര്‍ളി പ്രകാശത്തില്‍ ഓടികളിക്കുന്ന പല നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങളെ നിമിഷങ്ങള്‍ നോക്കിനിന്നു. ഏറെ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഈ
വൈകി വന്ന വിവേകം 9 തുടരുന്നു…. വീട്ടിൽ എത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം. വീക്ക് എൻഡ് ആയിട്ടില്ല. ശനിയാഴ്ച പൊതു അവധിയാണെന്ന്
നന്ദിനി പോസ്റ്റ് ഗ്രാജജുവേഷന് അതേ കോളേജില്‍ത്തന്നെ തുടരുന്നു. ദിനേശനും എഞ്ചിനീയറിഠങ്ങിന്റെ അവസാനവര്‍ഷമാണ്. ജോബി തല്ക്കാലം അവിടെത്തന്നെ ഡിഗ്രിക്ക്. അവനും എഞ്ചിനീയറിങ്ങ്
വൈകിവന്ന വിവേകം 8 തുടരുന്നു …. അമ്മ പായ്ക്ക് ചെയ്തു തന്ന സാധനങ്ങൾ ബാഗിൽ വച്ച് യാത്ര പറഞ്ഞിറങ്ങി .സാധാരണ
അടുക്കളയില്‍ കയറി ചുറ്റും കണ്ണോടിച്ചു. ഭിത്തിയോട് ചേര്‍ന്നുള്ള കൊച്ച് അലമാരമുറികള്‍ ഓരോന്നും തുറന്ന് നോക്കി. ഓരോ സാധനങ്ങളും നല്ല പരിചയമാണ്.
വൈകി വന്ന വിവേകം 7 തുടരുന്നു….. പതിനൊന്നു മണിയോടെ അവരെത്തി. ഒരു കാറിൽ. അതിൽ നിന്ന് കൂട്ടുകാരിയും ഭർത്താവും ഇറങ്ങി.
‘മൂന്ന് ദിവസം കൂടെ എനിക്ക് ലീവുണ്ട്. ആഘോഷമാക്കണ്ടെ നമുക്ക് ഈ ദിവസ ങ്ങള്‍.’ രാവിലെ ജോണ്‍സണ്‍ പറഞ്ഞു ‘എവിടേം പോകേണ്ട
പൂവന്‍കോഴിയെ കുഴിച്ചുമൂടാന്‍ കുഴിയെടുത്തുകൊണ്ട് നില്ക്കേ കെവിന്‍ ചാര്‍ളിയുടെ നേര്‍ക്ക് ഒരു കല്ലെടുത്തു എറിഞ്ഞു. ചാര്‍ളി തിരിഞ്ഞു നോക്കി. കെവിന്‍ ഒരു
വൈകി വന്ന വിവേകം 6 തുടരുന്നു…. ദിവസങ്ങൾ പലതു കൊഴിഞ്ഞു അടുപ്പിച്ചു കുറച്ചു ദിവസം അവധി കിട്ടുന്ന വീക്ക് എൻഡും
By pressing the Subscribe button, you confirm that you have read our Privacy Policy.