LIMA WORLD LIBRARY

നോവൽ

തിളപ്പിച്ച വെള്ളം ചെറിയ ചായക്കപ്പുകളിലൊഴിച്ച് അതിലേക്ക് ലിപ് ടന്റെ ചായപ്പൊടി ഇട്ടു. മെല്ലെമെല്ലെ വെള്ളത്തില്‍ പടരുന്ന ചുവപ്പു രാശിയിലേക്ക് നോക്കി

‘അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങള്‍ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?” അവള്‍ ഫഹദ് സാറിനോട് തട്ടിക്കയറി.അതുകേട്ട്ഫഹദ്‌സാര്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ”അത് മോളെ…

എന്നാല്‍ ആ സന്തോഷത്തിന് അതിരുകള്‍ കല്പിച്ചു കൊണ്ടുള്ള ആ അപ്രതീക്ഷിത അതിഥിയുടെ കടന്നു വരവ് തികച്ചും ആകസ്മികമായിരുന്നു. ആ വരവ്

‘ഇത്… ഇത് സഫിയ ആണല്ലോ. ഞാന്‍ നിക്കാഹ് ചെയ്ത എന്റെ ഭാര്യ…’ ഞെട്ടലോടെ ആ ചിത്രം അദ്ദേഹം കൈയ്യില്‍ വാങ്ങുന്നതും

അവര്‍ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കള്‍ അച്ഛനമ്മമാരെയെന്ന പോലെ അവര്‍ ഞങ്ങളെ ഇറുകെപ്പുണര്‍ന്ന് യാത്രായയപ്പു

‘മീരയ്ക്കിപ്പോളാവശ്യം പൂര്‍ണ്ണ വിശ്രമമാണ്. എപ്പോള്‍ മുതലാണോ മീര പൂര്‍ണ്ണ ആരോഗ്യവതിയാകുന്നത് അപ്പോള്‍ മുതല്‍ ഞാന്‍ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന

അന്ന് നേരം പുലരുമ്പോള്‍ അരുന്ധതി എന്റെ അടുത്തു വന്നു. ഉണര്‍ന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അല്‍പനേരം നിന്നു.

എന്റെ കാര്യത്തില്‍ അവന്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷത ഇപ്പോള്‍ ഈ ടാബ് ലറ്റില്‍ നിന്നാണല്ലോ തുടങ്ങുന്നത് എന്നോര്‍ത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ത്തു

ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാന്‍. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിഷുക്കാലങ്ങള്‍

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കില്‍… ഇടനാഴിയില്‍ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോള്‍ ഒരിക്കല്‍… ഒരിക്കല്‍ മാത്രം

വാരാണസിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരുണ്‍ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്റെ മുഖത്തു വിരിഞ്ഞ

കാല്‍പാദങ്ങള്‍ വള്ളത്തില്‍ പതിഞ്ഞപ്പോള്‍ വള്ളമൊന്നുലഞ്ഞു. സന്തോഷമുള്ള കാര്യമാണെങ്കിലും ഉള്ളില്‍ ഒരല്‍പം ഉത്കണ്ഠ വളര്‍ന്നിരുന്നു. വള്ളത്തിന്റെ രാണ്ട് ഭാഗങ്ങളിലായി ഏലിയും സിന്ധുവും

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേര്‍ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു. അല്പം അകലെ

ഏലി കാറില്‍നിന്നിറങ്ങിയവരെ കണ്ണടയുറപ്പിച്ച് സൂക്ഷിച്ചു നോക്കി. കാറ്റ് ചുളമടിച്ച് ശബ്ദമുയര്‍ത്തി. കൂട്ടില്‍കിടന്ന നായും കുരച്ചു. അവരുടെ മുഖം പ്രസന്നമായി വന്നു.

എന്റെ സാരംഗിയെ തിരികെ നല്‍കാന്‍ മാഡത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതോടെ അരുണിന്റെ ദുഃഖഭാവം അകന്നു. അവനില്‍ കൂടുതല്‍ ആത്മവിശ്വാസം