LIMA WORLD LIBRARY

നോവൽ

അന്ന് നേരം പുലരുമ്പോള്‍ അരുന്ധതി എന്റെ അടുത്തു വന്നു. ഉണര്‍ന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അല്‍പനേരം നിന്നു.

എന്റെ കാര്യത്തില്‍ അവന്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷത ഇപ്പോള്‍ ഈ ടാബ് ലറ്റില്‍ നിന്നാണല്ലോ തുടങ്ങുന്നത് എന്നോര്‍ത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ത്തു

ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാന്‍. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിഷുക്കാലങ്ങള്‍

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കില്‍… ഇടനാഴിയില്‍ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോള്‍ ഒരിക്കല്‍… ഒരിക്കല്‍ മാത്രം

വാരാണസിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരുണ്‍ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്റെ മുഖത്തു വിരിഞ്ഞ

കാല്‍പാദങ്ങള്‍ വള്ളത്തില്‍ പതിഞ്ഞപ്പോള്‍ വള്ളമൊന്നുലഞ്ഞു. സന്തോഷമുള്ള കാര്യമാണെങ്കിലും ഉള്ളില്‍ ഒരല്‍പം ഉത്കണ്ഠ വളര്‍ന്നിരുന്നു. വള്ളത്തിന്റെ രാണ്ട് ഭാഗങ്ങളിലായി ഏലിയും സിന്ധുവും

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേര്‍ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു. അല്പം അകലെ

ഏലി കാറില്‍നിന്നിറങ്ങിയവരെ കണ്ണടയുറപ്പിച്ച് സൂക്ഷിച്ചു നോക്കി. കാറ്റ് ചുളമടിച്ച് ശബ്ദമുയര്‍ത്തി. കൂട്ടില്‍കിടന്ന നായും കുരച്ചു. അവരുടെ മുഖം പ്രസന്നമായി വന്നു.

എന്റെ സാരംഗിയെ തിരികെ നല്‍കാന്‍ മാഡത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതോടെ അരുണിന്റെ ദുഃഖഭാവം അകന്നു. അവനില്‍ കൂടുതല്‍ ആത്മവിശ്വാസം

വികാരഭരിതമായ നിമിഷങ്ങള്‍. അവളുടെ അതുല്യമായ ശരീരഭംഗി. അനര്‍ത്ഥങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്. അവന്‍ അങ്ങനെ കണ്ണെടുക്കാതെ നിന്നു. ആ സൗന്ദര്യം മുറിക്കുളളില്‍ പ്രകാശിച്ചുനിന്നു.

മാണി റ്റി.വിയില്‍ നിന്നും കണ്ണുകളെടുക്കാതെയിരുന്നു. ആ റ്റി.വിയിലെ അഭിമുഖം തീര്‍ന്നിട്ടും അതിലേക്കു തന്നെ നോക്കിയിരുന്നു. മിനി അവനെ സാകൂതം നോക്കി.

‘അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ മനസ്സിനേറ്റ ആഘാതങ്ങള്‍ പലതായിരുന്നു

‘ഹലോ….’ അമ്മയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ കണ്ണുകള്‍ തിളങ്ങി. ഉള്ളില്‍ സന്തോഷം ഉണര്‍ന്ന് തുള്ളിക്കളിച്ചു. മിഴികള്‍ ഏഴു കടലും

”എക്‌സ്‌ക്യൂസ്മീ… നിങ്ങള്‍ കുറച്ചു ദിവസം അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്തിയാണോ? ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ വളരെ ക്രൂരമായാണ്

അവന്‍ അവളുടെ മുഖത്തേക്ക് നിശബ്ദം നോക്കിയിരുന്നു. സ്വന്തം അമ്മയുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ കാവല്‍ക്കാരനായി ജീവിക്കുന്ന മകന്‍, ചെറുപ്പത്തിലുണ്ടായ മനോവികാരം