
വെള്ളിയാഴ്ച ആകാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലം മുതലേ ആഗ്രഹിച്ചിരുന്നു! ശനിയും ഞായറും അവധിയാണല്ലോ……… ആ ആഗ്രഹം ഇന്നും അതുപോലെ………
അതൊക്കെയൊരു കാലം. ഓര്‍മ്മയുടെ ആഴങ്ങളില്‍ ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞു വരാറുള്ള മധുരമാര്‍ന്ന വേറൊരു മങ്ങിയ ചിത്രം. തെരുവോര വീഥികളില്‍ ആരെയും ആകര്‍ഷിക്കുന്ന
അച്ഛന്റെ വിരല്‍ പിടിച്ചുകൊണ്ട് കോഴിക്കോട് പട്ടണത്തിന്റെ പഴയ വഴികളിലൂടെ നടന്നാണ് എന്റെ ബാല്യത്തിലെ ചില ദിവസങ്ങള്‍ കടന്നുപോയത്. കാലത്തിന്റെ പാടുകള്‍
കവി – നടന് – നാടകകൃത്ത് – തിരക്കഥാകൃത്ത് – ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച… നാടകരംഗത്തും
അമ്മയുടെ അപ്പന് ആയിരുന്നു എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ആദര്‍ശ പുരുഷന്. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ
വെട്ടുറോഡ് റയില്‍വേ മേല്‍പ്പാലത്തിന്റെ ഗസറ്റ് വിജ്ഞാപനം വായിച്ചപ്പോള്‍ നെഞ്ച് ഒന്ന് പൊള്ളി… ജനിച്ച നാള് മുതല്‍ ഇതുവരെയുള്ള എന്റെ ഓര്‍മ്മകളുടെ
പ്ലിമത് മില്‍സ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് എല്ലാ ജോലിക്കാരെയും അറിയിച്ചു. അണ്എംപ്ലോയ്മെന്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാവരുടെയും വ്യക്തിഗതവിവരങ്ങള്‍ കമ്പനി
എവിടയോ മറഞ്ഞു കളഞ്ഞ കാമുകനെ ഓര്‍ത്ത് ഏകാന്ത രാവുകളില്‍ പാടുന്ന ഭാര്‍ഗ്ഗവിക്കുട്ടിയുടെ രാഗാര്‍ദ്ര സ്വപ്നങ്ങള്‍ ഇന്നും ആകാശ താരത്തിന് നീല
വര്‍ഷം 1991 കഴക്കൂട്ടം മഹാദേവാ തീയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയ 3 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ
കല്യാണസീസണ്‍ വന്നെത്തിയാല്‍ ഈ കോളാമ്പികള്‍ക്കു നല്ല ഡിമാന്റായി കല്യാണത്തിന്റെ തലേന്നു മുതല്ക്കേ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചു തുടങ്ങും.. ഒരു കല്യാണവീടിന്റെ
മലയാള ഭാഷയിൽ പാട്ടിന്റെ പാലാഴി തീർത്ത അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ നാൽപ്പത്തൊൻപതാം ചരമദിന മായ ഇന്ന് ലിമയിലെ എല്ലാ
സിസ്റ്റർ ഉഷാ ജോർജ് മാർക്കെ, ഇറ്റലി മലയാള സാഹിത്യത്തിലെ ഇതിഹാസം: മലയാള സാഹിത്യത്തിൽ ഗാനങ്ങളും കവിതകളും കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച
നല്ലവരായ രണ്ടു പേർ കൂടി എന്നേക്കുമായിയാത്രയായി. ഇരുവരും നേരിട്ട് പരിചയമുള്ളവരും വളരെ അടുത്ത പരിചയക്കാരും. കവിയൂർ പൊന്നമ്മയും ഡോക്ടർ വേലായുധൻ
ഒരുകാലത്ത് തൃശ്ശൂരിന്റെ സായം സന്ധ്യകളെ പ്രഫുല്ലമാക്കി നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ തിരി കൊളുത്തിയിരുന്ന സ്രോതസ്സായിരുന്നു ഇന്ന് അന്തരിച്ച പായമ്മൽ എന്ന നാട്ടുപേരിൽ
എൻ്റെ എഴുതാനുള്ള ഉദ്യമം ചെറുപ്പകാലം തൊട്ടേ തുടങ്ങിയെങ്കിലും സൃഷ്ടികളൊ ക്കെ കുടത്തിലെ വിളക്കായിരുന്ന ഗതകാല സ്മരണകളുള്ളൊരു കാലം എൻ്റെ അമ്മയുടെ
By pressing the Subscribe button, you confirm that you have read our Privacy Policy.