
ഓണത്തിന്റെ കായവറുത്തതും ശര്ക്കരവരട്ടിയും ചേന വറുത്തതുമൊക്കെ എല്ലാവരും കരുതിക്കൊണ്ട് വന്നിരുന്നു. ഉണക്കി വറുത്ത കാട്ടിറച്ചിയും, ചെമ്മീൻ അച്ചാറുമൊക്കെ മോളി കൊണ്ടുവന്ന
ശ്രീദേവിചേച്ചിയെ വീട്ടില് വിട്ടിട്ടുവരാന് അമ്മയ്ക്ക് മടി. അതിനാല് ബാലഗോപനും ചേച്ചിയും രാവിലെതന്നെ വിണ്ടും ഗോപേട്ടന്റെ വീട്ടില് പോയി. പോകുമ്പോള് അമ്മുമ്മയെയും
രണ്ടാം ഓണം ദിനേശന്റെ ക്ഷണപ്രകാരം അവിടെയാണല്ലോ. വര്ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവുകള് മുറിഞ്ഞു പോയിരുന്നത് ഇന്ന് മക്കളായിട്ടു കൂട്ടി ഇണക്കിയിരിക്കുന്നു. അതിന്റെ
ഉത്രാടം പിറന്നു. അകത്ത് ഓണത്തിരക്ക് പൊടിപൊടിക്കുന്നു.തിരുവോണത്തെക്കള് വിശേഷമാണ് ഉരതാടത്തിന്. പതിവിനു വിപരീതമായി അമ്മൂമ്മയും വന്നെത്തിയിട്ടുണ്ട്. ദിനേശേട്ടന് വരുന്നുണ്ടെന്നു അമ്മുമ്മയുടെ കാതില്
ഓണാവധിക്ക് മുന്പ് എല്ലാ വിഷയത്തിലും പരീക്ഷ ഉണ്ടായിരുന്നു. എല്ലാം തന്നെ നന്നായി ചെയ്തു. ഇനി രണ്ടാഴ്ച അവധിയാണ്. പോകുന്നതിനു മുന്പ്
ഒഴിവുദിവസം നോക്കി തുണിക്കടയിലൊന്നു പോകണമെന്ന് നളിനി പറഞ്ഞിരുന്നു. കൂടെ പോകണമെന്ന് നന്ദിനിയും കരുതിയിരുന്നു. കുറച്ചു ബ്രാകള് വാങ്ങണം. ഇപ്പോള് അച്ഛന്
മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി
മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി ഇറക്കാൻ
കല്യാണവീട് അതിമനോഹരമായി അലങ്കരിച്ചിരുന്നു. ആധുനികരീതിയിൽ മോടിയായി പണിത ഇരുനില മാളിക. വഴിനീളെ നല്ലനല്ല കാഴ്ചകളിൽ ദിനേശൻ ആവേശം കൊണ്ടു. നന്ദിനിയുടെ
അദ്ധ്യായം 9 പരീക്ഷാതിരക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു എല്ലാവർക്കും. പത്താം ക്ലാസിലെ പരീക്ഷ നന്നായി എഴുതി തീർത്ത്, നാരായണി വന്നു നന്ദിനിയെ
‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ
കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്‌സണും, വൈസ് ചെയറും,ആർട്‌സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്‌സ് സെക്രട്ടറിയായി
‘എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?’ ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ
കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി
ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. ‘ആരുടെ കയ്യിലാണാവോ ആ
By pressing the Subscribe button, you confirm that you have read our Privacy Policy.