LIMA WORLD LIBRARY

നോവൽ

അധ്യായം-9 സരള   അപ്പന്‍റെ ചായയ്ക്കു വേണ്ടിയുള്ള വിളി കേള്‍ക്കുമ്പോള്‍ സരള തൊഴുത്തിലെ മൂലയില്‍ നിന്നിരുന്ന പുള്ളിപ്പശുവിന്‍റെ അകിടില്‍ നിന്നും

അധ്യായം-8 ഗോപാലന്‍ കൊടുംതണുപ്പു നിറഞ്ഞ ദിവസവും ഗോപാലന്‍ പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ ഉണരും. രാവിലെ എഴുന്നേറ്റു ശുദ്ധവായു ശ്വസിച്ചില്ലെങ്കില്‍ ആ ദിവസം

അധ്യായം-7 രവി ഇരുളു മാറുന്നതേയുള്ളൂ. രവി പായയില്‍ നിന്നെഴുന്നേറ്റു. ഇന്നലെ ഇത്തിരി കൂടിപ്പോയതായി അവനു തോന്നി. രാത്രി പാര്‍ട്ടി ആപ്പീസില്‍നിന്നുമിറങ്ങുമ്പോള്‍

അധ്യായം-6 തിരിച്ചുവരവുകള്‍   ഓപ്പറേഷന്‍ തീയറ്ററിന്‍റെ പുറത്തുള്ള വിസിറ്റേഴ്സ് റൂമിലെ കസേരയില്‍ മോഹന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ബിന്ദുവിനെ

അധ്യായം-10 കണക്കുകൂട്ടലുകള്‍   ഗോപാലനും രവിയും തോട്ടത്തിലെത്തുമ്പോഴേക്കും പണിക്കാര്‍ റബര്‍ വെട്ടാന്‍ തുടങ്ങിയിരുന്നു. ചിരട്ടയ്ക്കുള്ളില്‍ ഉറഞ്ഞു വീണ ഓട്ടുപാലിന്‍റെ ഗന്ധം

അധ്യായം-5 അടുപ്പങ്ങള്‍ ഡോക്റ്റര്‍ ജോര്‍ജ് കുര്യന്‍റെ കാബിനിലിരിക്കുമ്പോള്‍ കണക്കുക്കൂട്ടലുകളുടെ വിജയ സാധ്യതകള്‍ മോഹന്‍റെ മനസില്‍ തലങ്ങുംവിലങ്ങും പായുകയായിരുന്നു. എല്ലാം കരുതിയതു

അധ്യായം-4 തിരിച്ചുവരവ് ആശുപത്രിയില്‍ സോഫിയ രാവിലെ തന്നെ എത്തി. തണുപ്പിനു കനം കൂടിവരികയാണ് ഓരോ ദിവസവും. ആശുപത്രിക്കുപുറത്തെ പുല്‍പ്പരപ്പില്‍ മഞ്ഞുപുതപ്പിന്‍റെ

അധ്യായം-3 ബിന്ദു ആനന്ദ് ശാന്തനായുറങ്ങുകയാണ്. വെള്ളിനിലാവു പോലെ തെളിഞ്ഞുനില്‍ക്കുന്ന അവന്‍റെ മുഖത്തുനോക്കിയപ്പോള്‍ ബിന്ദുവിന്‍റ കണ്ണുകള്‍ നനഞ്ഞു. അരികെ കിടന്നിരുന്ന അവള്‍

അധ്യായം-2 സോഫിയ വെളുത്ത കിടക്കവിരിയില്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകള്‍ തുറക്കുവാനാകുന്നില്ല. ലഹരിയുടെ കനപ്പ് കണ്‍പോളകളില്‍ ഉരുണ്ടുകൂടുന്നു. ഒരു

കാരൂർ സോമൻ, ചാരുംമൂടിന്റെ നോവൽ “കാലാന്തരങ്ങള്‍” ആരംഭിക്കുന്നു. അധ്യായം-1 മോഹന്‍ നിലാവു പെയ്യുന്ന രാത്രികളെക്കുറിച്ചോര്‍ക്കുകയായിരുന്നു മോഹന്‍. കനലുപോലെ കത്തിനില്‍ക്കുന്ന കാമം

ഒരു വീഴ്ച. അതായിരുന്നു കാരണം. രണ്ടു മൂന്നു ദിവസങ്ങൾ എന്നു പറഞ്ഞു സൗദാമിനിയുടെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും ആഴ്ചകൾ ഒന്നു

അദ്ധ്യായം 24 കീച്ചേരിയിലെ കുട്ടൻ നായർ മരിച്ചു. ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത. കുറച്ചു ദിവസം സൗദാമിനിയുടെ വീട്ടിൽ പോകുന്നു

അദ്ധ്യായം 23 എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപെ ഭാര്യ മരിക്കുക.

അദ്ധ്യായം 25 വസന്തപുഷ്പങ്ങള്‍ പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍

അദ്ധ്യായം 24 നൂലൊഴിഞ്ഞ പട്ടം   ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന