
‘ദുബൈയില്‍ വന്നിട്ട് അഞ്ചുദിവസമായി. പല കാഴ്ചകളും നാം ‘മിസ്സ് ‘ചെയ്യുകയാണ്. ഇനി ഒരിക്കല്‍ കൂടെവരാന്‍ പറ്റുമോയെന്നറിയില്ലല്ലൊ ‘ജോണ്സണ് പറഞ്ഞു. ‘സാരമില്ല
തിരുവനന്തപുരത്ത് കോളേജ് ലക്ചററായി ജോലിയില്‍ കയറിയപ്പോള്‍ നന്ദിനി ഒരു വീട് വാടകയ്ക്കെടുത്ത് അമ്മയെക്കുടെ അവിടെ കുടെ താമസിപ്പിക്കാമെന്ന് കരു തിയായിരുന്നു.
നിളിനിയുടെ വിവാഹം പിന്നേയും നീണ്ടുപോയി. അവള് ശരിക്കും അസ്വസ്ഥയായിരുന്നു, അവസാനം ആ സുദിനം വന്നു, ജോണ്സേട്ടനും ദിനേശേട്ടനും നന്ദിനിയുമെല്ലാം ക്ഷണിതാക്കളായിരുന്നു.
നന്ദിനി പോസ്റ്റ് ഗ്രാജജുവേഷന് അതേ കോളേജില്‍ത്തന്നെ തുടരുന്നു. ദിനേശനും എഞ്ചിനീയറിഠങ്ങിന്റെ അവസാനവര്‍ഷമാണ്. ജോബി തല്ക്കാലം അവിടെത്തന്നെ ഡിഗ്രിക്ക്. അവനും എഞ്ചിനീയറിങ്ങ്
‘മൂന്ന് ദിവസം കൂടെ എനിക്ക് ലീവുണ്ട്. ആഘോഷമാക്കണ്ടെ നമുക്ക് ഈ ദിവസ ങ്ങള്.’ രാവിലെ ജോണ്സണ് പറഞ്ഞു ‘എവിടേം പോകേണ്ട
‘ആദ്യം കന്റോണ്‍മെന്റിലെ മാതാവിന്റെ പള്ളിയിലേക്ക്’ നന്ദിനി പറഞ്ഞു. “ജോൺസേട്ടന് ചിക്കന്‍പോക്സ് വന്നപ്പൊ നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം.’ ജോണ്സണ് അത്ഭുതത്തോടെ നന്ദിനിയെ
രാവിലെ ഫോണ്‍ ഉണ്ടെന്നറിഞ്ഞാണ് എഴുന്നേറ്റതുതന്നെ. ഓടിച്ചെന്ന് ഫോണെ ടുത്തതും ഒരു ഗാനമാണ് റിങ്ങ് ടോണ്പോലെ ഒഴുകിവന്നത്. ‘ആരെയും ഭാവഗായകനാക്കും ആത്മസന്ദര്യമാണുനീ
ഹോസ്റ്റലില്‍ മിക്കവാറും എല്ലാവരും വന്നുകഴിഞ്ഞു. ക്ലാസ്സുകള്‍ റഗുലറായി തുടങ്ങീട്ടില്ല. അതിനാല്‍ കുട്ടികള്കോമണ് റൂമില്‍ ഒത്തുകൂടി സംസാരവിഷയം നന്ദിനി തന്നെ. നൂറ്
നന്ദിനിക്ക് വസ്ത്രങ്ങള്‍ വാങ്ങിയ പോലെ നാരായണിക്കും തങ്കമണിക്കും ജോണ്സണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. കല്യാണത്തിനുടുക്കാന്‍. ദിനേശനും ജോണ്‍സന്റെ അതേതരം ഡ്രസ്സ് തന്നെ
‘ഋതുഭേദങ്ങളുടെ കവാടത്തിലേക്കാണ് ഇന്നത്തെ യാത്ര.’ രാവിലെതന്നെ നന്ദി നിയെ വിളിച്ചുണര്‍ത്തി ജോണ്സണ്. ഇരട്ടക്കട്ടിലിന്റെ രണ്ടറ്റത്ത് പുറംതിരിഞ്ഞുകിടന്നുറങ്ങാന് ഇരുവരും പഠിച്ചുകഴിഞ്ഞു. ജോണ്സണ്
‘വല്ല്യ സംയമനശക്തി ഉണ്ടെന്നൊക്കെ വീമ്പടിച്ചിട്ട്, ഇപ്പോഴെന്തുപറ്റി?’ നന്ദിനി കളിയാക്കി ചോദിച്ചു. ‘ഇതിനുത്തരം പറഞ്ഞ് നന്ദുവിനെ ബോധിപ്പിക്കാന്‍ ഞാന്‍ പുരാണങ്ങള്‍ ഉരുക്കഴിക്കേണ്ടിവരും.
നന്ദിനിയെ വീട്ടിലാക്കി ജോണ്സണ് തിരിച്ചു പോന്നു. അന്നവിടെ തങ്ങാന്‍ അയാള്‍ തയ്യാറായില്ല. ദിനേശന്റെ വീട്ടില്‍ കയറണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോണ്സണ്
ടൌണിന്റെ നടുക്ക് ഒരു ഹോട്ടലില്‍ ഇറങ്ങി ജോണ്സണ് ടാക്സി പറഞ്ഞുവിട്ടു. ബാഗുകള്‍ എടുത്തു ഹോട്ടലിനകത്ത് ചെന്ന് മുറി ബുക്ക് ചെയ്തു.
വണ്ടി കേരളത്തിന്റെ പച്ചപ്പ് നുകര്‍ന്ന് കൂകി പായുകയാണ്. ദിനകൃത്യങ്ങള്‍ കഴിച്ചു പെട്ടിയും ബാഗുമൊക്കെ ശരിയാക്കി, വര്‍ഷങ്ങളായി വിട്ടു നിന്ന കണ്ണികള്‍
ജില്ലകള്‍ മാറി മാറിയാണ് യാത്രകള്‍ നടക്കുന്നത്. കേരളത്തിന്റെ പച്ചപ്പ് , കര്‍ണ്ണാടകത്തിന്റെ കുളിര്‍മ്മ, ഇനി പൊള്ളുന്ന ആന്ധ്ര, കര്‍ണ്ണാടകയിലെ ചിക്കബല്ലപുരയില്
By pressing the Subscribe button, you confirm that you have read our Privacy Policy.